ഭക്ഷണം കഴിച്ച് തീര്‍ന്ന് പത്രങ്ങള്‍ എല്ലാം കഴുകി ഒതുക്കി മൂന്നാളും അര മണിക്കൂര്‍ വിശ്രമിച്ചു. അരുണ്‍ ഒറ്റക്ക് തന്നെയാണ് മുറിയിലേക്ക് പോയത്. തനിച്ചായപ്പോള്‍ കാമിനി ഒരു ചമ്മലോടെ സേതുവിനെ ആശ്ലേഷിച്ചു, “സോറി ചേട്ടാ” അവള്‍ മൊഴിഞ്ഞു.
“എന്തിനാടാ ചക്കരെ അങ്ങിനൊക്കെ പറയുന്നേ …… നമുക്ക് അറിയാമായിരുന്നില്ലേ അവന്‍ ഇങ്ങനൊക്കെയാവും പെരുമാറുക എന്ന്, പിന്നെന്താ …… ഇനി ബാക്കി എന്തൊക്കെയാണ് ഉണ്ടാവുക എന്ന് കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്. മറക്കണ്ട, കോഡ് വേര്‍ഡ് ‘റെഡ്’ എന്നാണ്, സഹിക്കാന്‍ പറ്റുന്നില്ല എന്ന് തോന്നിയാല്‍ ഉടനെ അത് പറഞ്ഞോ,” സേതുരാമന്‍ പറഞ്ഞു.
“ഇത് വരെ എനിക്ക് കുഴപ്പമൊന്നുമില്ല ഏട്ടാ, ഐ ആം ഒക്കെ ആന്‍ഡ് എന്ജോയിംഗ് ഇറ്റ്” എന്നാണ് അവള്‍ മറുപടി പറഞ്ഞത്.
മൂന്ന് മണിയോടെ എല്ലാവരും കാര്‍ പോര്‍ച്ചിലെത്തി. സേതു ഗൈറ്റ് തുറന്നു. കാമിനി രണ്ട് ടീഷര്‍ട്ടുകള്‍ക്ക് പുറമെ അവളുടെ ജാക്കറ്റ് ധരിച്ചിരുന്നു. ലെഗ്ഗിന്‍സ് മുമ്പത്തെ തന്നെ ആയിരുന്നു. ഹെല്‍മെറ്റ് ധരിച്ച്, അരുണിന് പിറകില്‍ അവള്‍ കയറിയിരുന്നപ്പോള്‍, കാണാന്‍ ഒരു ആനച്ചന്തം തന്നെ ആയിരുന്നു. വലിയ തുടകളും, നഗ്നമായ കണങ്കാലുകളും ലോആങ്കിള്‍ സോക്സും സ്കെച്ചേര്‍സിന്‍റെ ചാരകളര്‍ വാകിംഗ് ഷൂസും ഒക്കെയ്യായി കാണുന്നവര്‍ക്ക് ഹരം തന്നെയാവും, സംശയമില്ല. സേതുരാമന്‍ ഓര്‍ത്തു.
കയറിയിരുന്നയുടനെ സേതുവിന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കികൊണ്ട്, അവള്‍ അരുണിന്‍റെ വയറില്‍കൂടി ഇരു കൈകളും ചുറ്റി, മാറിടം അവന്‍റെ പുറത്ത് ശക്തിയായമര്‍ത്തി, അവനോട് ചേര്‍ന്നിരുന്നു. സേതു അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇടതുകൈ താഴ്ത്തി സ്വയം കുണ്ണ പിടിച്ചു ഞെരിച്ചു. “ബൈ ചേട്ടാ,” എന്ന് പറഞ്ഞ്, തിരിഞ്ഞവള്‍ അരുണിന്‍റെ മുതുകത്ത് ഉമ്മ വെച്ചിട്ട് “പൂവാടാ” എന്ന് മൊഴിഞ്ഞു. അതോടെ അരുണ്‍ ബൈക്ക് മുന്നോട്ടെടുത്തു. അവര്‍ ഗേറ്റ് കടന്നതോടെ, സേതു അതടച്ച് കൊക്കക്കരികിലുള്ള ബെഞ്ചില്‍, അകന്നുപോകുന്ന ധപ് … ധപ് … ധപ് ശബ്ദവും ശ്രദ്ധിച്ചിരിപ്പായി.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..