അരുണ്‍ ഇരു നിറത്തില്‍ 6 അടിയോളം ഉയരമുള്ള, നല്ല പൌരുഷം തുളുമ്പുന്ന ആകാരവും, വ്യക്തിത്വവും, ഏറെ ലിംഗ വലിപ്പവും ഉള്ളൊരു കക്ഷിയായിരുന്നു.വ്യക്തിപ്രഭാവം കൊണ്ട്, അരികിലെത്തുന്ന ഇണയെ വേഗം തന്നെ സ്വയം, വിധേയത്വത്തോടെ, ഒരുതരം അടിമത്ത മനോഭാവത്തോടെ, തന്‍റെ ആഗ്രഹങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറാക്കും എന്നവന്‍ മനസ്സിലാക്കി. ഉറങ്ങിക്കെടക്കുന്ന വിധേയത്വ പ്രവണത (submissiveness) ഉള്ളിലുള്ള പെണ്ണുങ്ങള്‍ അതിവേഗം തനിക്ക് കീഴ്പ്പെടും എന്നും, അവന് തോന്നിതുടങ്ങി.
അന്നത്തെ ജപ്പാനിലെ രാത്രി അവനെ കുറെ ഏറെ ലൈംഗികമായി പഠിപ്പിച്ചു. ഒരു പക്ഷെ ആദ്യത്തെ രതി അനുഭവം തന്നെ BDSM ആയിരുന്നില്ലെങ്കില്‍, അവന്‍ സാധാരണപോലെ ആരോഗ്യപരമായ സെക്സ് ലൈഫ് ഇഷ്ട്ടപ്പെടുന്ന ഒരു പുരുഷനായി മാറിയേനെ, എന്നാല്‍ വിധി അതനുവദിച്ചില്ല.
മറ്റെല്ലാ കാര്യങ്ങളിലും അവന്‍ ഏറ്റവും മാന്യനായ ഒരു വ്യക്തിയായിരുന്നു, ലൈംഗികവിഷയത്തില്‍ ഒഴികെ. അന്നവന്‍ അവസാനിപ്പിച്ചപ്പോഴേക്കു ഇച്ചിക്കൊക്ക് എഴുന്നേറ്റു നില്‍ക്കാന്‍ തന്നെ സാധിക്കുമായിരുന്നില്ല, എങ്കിലും ഒരിക്കല്‍ പോലും അവള്‍ തന്നെ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ അവനോട് ആവശ്യപ്പെടുക ഉണ്ടായില്ല. അവളും അതെല്ലാം ആസ്വദിച്ചിരുന്നു എന്ന് ചുരുക്കം.
പിറ്റേന്ന്, ജപ്പനെക്കുറിച്ചുള്ള മനോഹരമായ കുറെ ഓര്‍മ്മകളുമായി അരുണ്‍ ഇന്ത്യയിലേക്ക് തിരിച്ചുപോന്നു. കിമൂറ-സാനുമായുള്ള സുഹൃദ്ബന്ധം വളരെ ദ്രഡമായി ഇപ്പോഴും തുടരുന്നു. ഇതിനിടെ അവര്‍ രണ്ടാളും കൂടി ലണ്ടനിലും ചിക്കാഗോയിലും മറ്റും പോയി ഇത്തരത്തിലുള്ള രതികേളികള്‍ ആവര്‍ത്തിച്ചിരുന്നു. പക്ഷെ അരുണ്‍ തന്‍റെ ഈ വൈകൃതം, ഏറെക്കുറെ ചുരുങ്ങിയ അളവിലെ ഇന്ത്യന്‍ സ്ത്രീകളില്‍ പ്രയോഗിച്ചുള്ളു. അല്ലാതെ തന്നെ അടിമകളാകാന്‍ അവര്‍ അവന്‍റെ കാല്‍ച്ചുവട്ടില്‍ കാവല്‍ നിന്നിരുന്നു. ഒരുപ്രാവശ്യം അവന്‍ കളിച്ചു കൊടുത്താല്‍, പിന്നൊരിക്കലും അവനെ മറക്കാന്‍ ആകാത്തതുപോലെ സ്ത്രീകള്‍ അവന് അടിമപ്പെടുമായിരുന്നു. പക്ഷെ അവന്‍റെ ഇത്തരം പ്രവര്‍ത്തികളെല്ലാം അതീവ രഹസ്യമായി കേരളത്തില്‍ നിന്ന് വളരെ അകലെയാണ് നടത്തിയിരുന്നത്.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..