മൂന്നാര്‍ ഒരു അസാധാരണ സംഭവം ആയിരുന്നു. കാരണം ചിത്ലീന്‍ BDSM പുരുഷനില്‍ പ്രയോഗിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഫെംഡംസ്ടീക് ഉള്ള ഒരപൂര്‍വ യുവതിയാണെന്ന് എട്വിനില്‍ നിന്ന് കേട്ടപ്പോഴാണ് തന്‍റെ സാധാരണ ശീലത്തില്‍ നിന്ന് മാറി കേരളത്തില്‍ തന്നെ ഒന്ന് സെക്സ് പരീക്ഷിക്കാന്‍ അവന്‍ ആലോചിച്ചത്. അത് നല്ലൊരു അനുഭവം ആയിരുന്നുതാനും. വീണ്ടും കണ്ടുമുട്ടാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്.
അരുണിന് പക്ഷെ ഒരു കാര്യം ബോധ്യപ്പെട്ടിരുന്നു. താന്‍ പൂര്‍ണ്ണമായും BDSMന് അടിമപ്പെട്ടിട്ടില്ലെന്ന്. താന്‍ ഒരു ഡോമിനന്റ് (dominant) മാത്രമാണെന്ന്, അതായത് ഇണ സ്വയം പൂര്‍ണ്ണ മനസ്സാലെ തന്‍റെ സുഖത്തിനായി തനിക്ക് അടിയറവു വെക്കുകയാണെങ്കില്‍, അതിന് പകരമായി താന്‍ അവള്‍ക്ക് അത്യപൂര്‍വ്വമായ സുഖം തിരികെ നല്‍കുമെന്നും, രതിവേഴ്ചക്കിടെ അനുസരണക്കേട് കാട്ടിയാല്‍ മാത്രമേ തനിക്ക് അവളെ ശിക്ഷിക്കാന്‍ തോന്നു, എന്നും അവന്‍ തിരിച്ചറിഞ്ഞു.
ഇണയെ കെട്ടി ഇടുന്നതിലോ അവളോട് ക്രൂരത കാണിക്കുന്നതിലോ ഒരിക്കലും താന്‍ ആനന്ദം കാണുന്നില്ല മറിച്ച് അത് തെറ്റാണ്, തന്‍റെ പൌരുഷത്തിന് യോജിച്ചതല്ല, എന്ന വികാരമാണ് തന്നെ ഇപ്പോള്‍ നയിക്കുന്നത്.
The MILF (ദി മദര്‍ ഐ വുഡ് ലവ് ടു ഫക്)
കാമിനിയെ കണ്ട അന്ന് മുതല്‍ രഹസ്യമായി അവളെ കുറിച്ച് അരുണ്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ജോണ്‍സനെയാണ് ആ പ്രൊജക്റ്റ് ഏല്‍പ്പിച്ചത് അതാവുമ്പോ മൂന്നാമത് ഒരാള്‍ അറിയുന്ന പ്രശ്നമെയില്ല. എല്ലാവിവരങ്ങളും രണ്ട്ടഴ്ചകം കിട്ടി അല്‍പ ദിവസം അത് മനസ്സിലിട്ടുഉരുട്ടി, ജിമ്മില്‍ കാണുമ്പോഴൊക്കെ അവളെ നിരീക്ഷിച്ചു. അവള്‍ തിരിച്ചും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായെങ്കിലും തന്നെ കാണുന്ന സ്ത്രീകളില്‍ പലരും വായ് നോക്കാറുള്ള കാരണം, അവന്‍ അതിന് പ്രാധാന്യം കൊടുത്തില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒരുനാള്‍ ജിമ്മില്‍ കണ്ടപ്പോള്‍ അവന്‍ ചെന്ന് കാമിനിയോട് സംസാരിക്കാന്‍ ശ്രമിച്ചു, തന്‍റെ കാര്‍ഡും കൊടുത്തു. എന്തുകൊണ്ടോ അവള്‍ വളരെ പരിഭ്രാന്തയായി കാണപ്പെട്ടു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..