മുന്നിലും പിറകിലുമൊന്നും ട്രാഫിക് ഇല്ലാത്തത് കണ്ട് അവള്‍ ആശ്വസിച്ചു. ആരും ശ്രദ്ധിച്ചിട്ടില്ല. പൊടുന്നനെ വിളിച്ച് ഇന്ന് കൂടാമാന്നു പറഞ്ഞപ്പോള്‍ ആദ്യം അമ്പരപ്പാണ് തോന്നിയത്. പിന്നെ ഭാര്യ കൂടെയുണ്ടെന്ന് കേട്ടപ്പോള്‍ ഭയമായി. പുള്ളിക്കാരി അറിഞ്ഞുള്ള സെറ്റപ്പാണെന്നു അറിഞ്ഞപ്പോള്‍ ഭയത്തിന്‍റെകൂടെ സഹിക്കവയ്യാത്ത ചമ്മലുമായി. ആവുന്നത് പറഞ്ഞു നോക്കി മറ്റ് ഒരിക്കലാകാമെന്ന്‍, പക്ഷെ സാര്‍ ഒരേ വാശിയായിരുന്നു ഇന്നല്ലെങ്കില്‍ ഇനി ഒരിക്കലും ഉണ്ടാവില്ലെന്ന്.
അധികം ദൂരം ആകുന്നതിനു മുന്നെ ജീപ്പ് ഇടത്തോട്ട് തിരിഞ്ഞ് ടാറിടാത്ത വഴിയിലൂടെ കയറ്റം കയറിത്തുടങ്ങി. അവളും പിറകെ പിടിച്ചു. മഴ ഇല്ലാത്തത് കൊണ്ട് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാഡത്തിന് ഒരു മസാജ് കൊടുക്കാമോ എന്നാണ് സാര്‍ ആദ്യം ചോദിച്ചത്.
പ്രൊഫഷണല്‍ അല്ലെങ്കിലും, ട്രെയിനിംഗിനിടെ അതൊക്കെ കുറച്ച് പഠിച്ചിരുന്നു. എങ്കിലും റിസോര്‍ട്ടിലെ സ്പായിലെ തെറാപ്പിസ്റ്റ് ലേഡിയെ കിട്ടുമോന്ന് നോക്കാമെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ട നീ മതിയെന്നാണ് സാര്‍ പറഞ്ഞത്. എന്നിട്ട് കൂട്ടിചേര്‍ത്തു, അത് കഴിഞ്ഞ് എനിക്കും ചെയ്യണം, അപ്പൊ അവള്‍ അറിഞ്ഞുകൊണ്ട്തന്നെ നമുക്കൊന്ന് കൂടാമെടോ എന്ന്. ഞെട്ടിപ്പോയി അത് കേട്ടപ്പോള്‍. അപ്പോഴാണ് സാര്‍ പറഞ്ഞത് മാഡത്തിന് ഒരു ഹാപ്പിഎണ്ടിംഗ് കൊടുക്കണമെന്ന്.
സാറിനോട് അടുത്തെപ്പിന്നെ സ്ഥിരമായി ചാറ്റ് ചെയ്യുമായിരുന്നു. പുരുഷന്മാരുമായി ഇത് വരെ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞപ്പോഴാണ് പുള്ളി അപ്പോള്‍ സ്ത്രീകളുമായി ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചത്. അപ്പോഴത്തെ കുസൃതിക്ക് ഹോസ്റ്റലില്‍ വെച്ച് രണ്ട് മൂന്ന്‍ പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്ന് പറയുകയും ചെയ്തു. അതാണിപ്പോള്‍ വലയായത്. മാഡത്തിന് ആദ്യമായി ഒരു ലെസ്ബിയന്‍ എക്സ്പീരിയന്‍സ് വേണംപോലും.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..