അവിടുന്നും എടുത്തു അവര്‍ കുറെയേറെ സെല്‍ഫികള്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചുകൊണ്ടും മറ്റും. ഇതെല്ലാം കണ്ട് സേതുരാമന്‍ മീറ്റിങ്ങിനിടെ ഇരുന്ന് ഞളിപിരി കൊണ്ടു. തന്‍റെ ഭാര്യയുടെ ഹോട്ട് വൈഫ് സ്റ്റാറ്റസ് അയാള്‍ ഇഷ്ട്പ്പെട്ടിരുന്നെങ്കിലും, താന്‍ ഇല്ലാതെ അവള്‍ പ്രേമലീലകള്‍ ആടുന്നതിന്‍റെ ഫോട്ടോകള്‍ അയാളെ ആവേശം കൊള്ളിക്കുകയും അതേ സമയം സങ്കടപ്പെടുത്തുകയും ചെയ്തു. ഇനി താന്‍ എത്തുന്നതിനു മുന്നെ അവര്‍ ഹോട്ടലില്‍ തിരിച്ചെത്തി കാമകേളികള്‍ തുടങ്ങുമോ എന്നായിരുന്നു അയാളുടെ ഭയം.
പ്രേമസല്ലാപം കഴിഞ്ഞ് ദാവണ്‍ഗരെ ബിരിയാണി ഹൌസില്‍ നിന്ന് ഉഗ്രന്‍ ബിരിയാണിയും തട്ടിയാണ് നമ്മുടെ കാമുകീകാമുകന്മാര്‍ SS മാളില്‍ ചെന്ന് കയറിയത്. പക്ഷെ അവിടം അവര്‍ക്ക് വേഗം മടുത്തു. “അനില്‍ എനിക്ക് വല്ലാത്ത ക്ഷീണം, എന്നെ ഹോട്ടലില്‍ ഡ്രോപ്പ് ചെയ്ത് നിനക്ക് ഒരു ആറു മണിക്ക് തിരികെ എതാമോ?” കാമിനി ചോദിച്ചു. “അപ്പോഴേക്ക് സേതു തിരികെ എത്തുകയും ചെയ്യും” അവള്‍ തുടര്‍ന്നു.
കാര്‍ ഹോട്ടല്‍ പോര്‍ച്ചില്‍ നിര്‍ത്തി, അനില്‍ അവള്‍ ഇറങ്ങാനായി കാത്തുനിന്നപ്പോള്‍ പൊടുന്നനെ അവള്‍ ചോദിച്ചു, “റൂമില്‍ എന്നെ കൊണ്ടാക്ക്ന്നോ? നല്ലൊരു ഉമ്മ തരാം.” ഉടന്‍ തന്നെ വാലെക്ക് കൈ കാണിച്ച് വരുത്തി കാര്‍ഡ് വാങ്ങിയ ശേഷം അവന്‍ കാറില്‍ നിന്നിറങ്ങി കാമിനിയുടെ കൂടെ മുറിയിലേക്ക് നടന്നു.
മുറി തുറന്ന ഉടനെ അവളെ പുണരാന്‍ കൈ നീട്ടിയ അനിലിനെ “ഒരു നിമിഷം” എന്ന് പറഞ്ഞ് തടഞ്ഞ ശേഷം, അവള്‍ മൊബൈല്‍ ക്യാമറ വീഡിയോ മോഡില്‍ ആക്കി TV യുടെ മുന്നില്‍ ചാരി വെച്ചുകൊണ്ട് അവനെ കൈകള്‍ വിടര്‍ത്തി ക്ഷണിച്ചു. ഇരുവരും ഗാദ്ധമായി ഒരാലിംഗനത്തില്‍ അമര്‍ന്നു. നിമിഷങ്ങക്ക് ശേഷം അനില്‍ മുഖമുയര്‍ത്തി അവളുടെ മുഖത്താകെ ഭ്രാന്തമായി ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞ് അവളെ വീണ്ടും ഇറുകെ പുണര്‍ന്നു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..