“അത് നമുക്ക് അപ്പൊ നോക്കാന്നേ അല്ലാ ഒരുമിച്ച് യൂറോപ്പിലൊക്കെ പോകാനുള്ള പദ്ധതി ഇട്ടുതുടങ്ങിയോ ഇപ്പൊത്തന്നെ?” “എന്തൊക്കെ പറഞ്ഞാലും, ഇതും കെട്ടി ഇവിടൊക്കെ നടക്കാന്‍ എന്നെ കിട്ടില്ലാ … കേട്ടോ. ഒന്നാലോചിച്ചുനോക്കൂ ഞാന്‍ ഇതും കെട്ടി ഇവിടെ ജിമ്മിലോ ഓഫീസിലോ ഒക്കെ പോയാലത്തെ അവസ്ഥ? ഇതിനെപ്പറ്റി അറിയാവുന്ന ആരെങ്കിലും കണ്ടാലോ?” അവള്‍ തീര്‍ത്തു പറഞ്ഞു.
അതോടെ ആ ചര്‍ച്ച അവിടെ അവസാനിപ്പിച്ച് അവര്‍ വേഗം പാക്കിംഗ് തീര്‍ത്ത് കിടന്നുറങ്ങാനുള്ള ഒരുക്കമായി. രാവിലെ നേരത്തെ യാത്ര തിരിക്കാനുള്ളതാണ്. അപ്പൊ ഇന്നിനി പരിപാടിയില്ല.
സത്യത്തില്‍, കാമിനിയുടെ (കൂടെ തന്‍റെയും) കഴപ്പ് മൂപ്പിച്ച് കൂടുതലാക്കി മൂര്‍ധന്യാവസ്ഥയില്‍ നിലനിര്‍ത്താന്‍ വേണ്ടി സേതു കഴിഞ്ഞ മൂന്ന് ദിവസമായി അവളെ കളിച്ചിരുന്നില്ല. തലേന്നും, ആദ്യം അനിലുമായും അതിന് ശേഷം അരുണുമായുള്ള ചാറ്റൊക്കെ കഴിഞ്ഞ് അവള്‍ നല്ല മൂഡായി അടുത്തു വന്നപ്പോഴും, ചുംബിക്കലും തഴുകലുമൊക്കെ കഴിഞ്ഞ് കഴപ്പിയാക്കി, കൊട്ടിക്കലാശം അയാള്‍ പതുക്കെ മനപ്പൂര്‍വ്വം ഒഴിവാക്കി. അതില്‍ പരിഭവിച്ച് മുഖം വീര്‍പ്പിച്ചാണ് അന്നവള്‍ കിടന്നുറങ്ങിയത്. പക്ഷെ വെള്ളിയാഴ്ച രാവിലെ ആയെപ്പോഴെക്ക് അതൊക്കെ മറന്ന് നല്ല കുട്ടിയായാണവള്‍ എഴുന്നേറ്റത്. പിറ്റേന്ന് രാവിലെ മൂന്നാറില്‍ പോകാനുള്ളതല്ലെ, എന്തൊക്കെ പണിയുള്ളതാണ്.
ദി ഡോമിനന്റ്റ്
ഉദ്ദേശിച്ച പോലെതന്നെ പ്രഭാത ഭക്ഷണവും കഴിച്ച് ഏഴരയോടെ വീട്ടില്‍ നിന്നിറങ്ങാന്‍ പിറ്റെന്നവര്‍ക്ക് സാധിച്ചു. ശനിയാഴ്ചയുടെ അലസത പ്രമാണിച്ച് വേണിയും യാമിനിയും എഴുന്നേറ്റിരുന്നില്ല. അധികം ട്രാഫിക്കിലൊന്നും ബുദ്ധിമുടാതെ, പതിനൊന്നോടെ അവര്‍ സേതുവിന് പരിചയമുള്ള മൂന്നാറിലുള്ള റിസോര്‍ട്ടിലെത്തി. അവിടുന്ന് നേരത്തെ പറഞ്ഞേല്‍പ്പിച്ചിരുന്ന പ്രകാരം ലഞ്ചും ഡിന്നറും പാര്‍സല്‍ വാങ്ങി നേരെ കോട്ടേജിലേക്ക് വിട്ടു. എറണാകുളം വിടുന്നതിനു മുന്നെത്തന്നെ, ബ്രെഡ്, പാല്‍, മുട്ട, മിനറല്‍ വാട്ടര്‍ ഇത്യാദികള്‍ വാങ്ങിയിരുന്നു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..