പ്രതീക്ഷിക്കാതെ അടി കിട്ടിയപ്പോള്‍, “…യ്യോ” എന്ന് പറഞ്ഞ് ഒന്ന് ചാടിയെങ്കിലും, ചിരിച്ചുകൊണ്ട് ചന്തിയും തടവി അവള്‍ ഡൈനിംഗ് ടേബിളിലേക്ക് നടന്നു. തുള്ളിത്തുളുബുന്ന നിതംബത്തിന്‍റെ ഉരുണ്ടു വിരിഞ്ഞ ഭംഗിയും ആസ്വദിച്ച്, സേതുവും അരുണും പിറകെ ചെന്നു. സംഭവിച്ചതൊക്കെ കണ്ട് സേതുവിനും കമ്പിയടിച്ചിരുന്നു. ഇവന്‍ ആള് അനിലിനെക്കാള്‍ വളരെ വ്യത്യസ്തനാണ്. വന്നയുടനെ പണിതുടങ്ങി. താന്‍ കരുതിയപോലെ തന്നെ, കാമിനിയുടെ സബ്മിസ്സിവ് നേച്ചര്‍ പുറത്ത് വരികയാണ്. ഒരു ഡോമിനന്‍റ്റും ഒരു സബമിസ്സിവും, അവര്‍ കൂടിയാലാതെ കാര്യം, ……… ഇന്ന് രാത്രി പൊടി പൂരമാവും അവന്‍ മനസ്സില്‍ കരുതി.
പല കാര്യങ്ങളും പറഞ്ഞുരസിച്ച്, ഏറെ സമയമെടുത്ത് അവര്‍ ഭക്ഷണം കഴിച്ച് തീര്‍ന്നപ്പോഴേക്ക് രണ്ട് മണി കഴിഞ്ഞിരുന്നു. ഒരരമണിക്കൂര്‍ റെസ്റ്റ് എടുത്ത് 3 മണിക്ക് ബൈക്ക് റൈഡ്ന് പോകാം എന്നായിരുന്നു പൊതുവേ അഭിപ്രായം. അപ്പോള്‍പ്പിന്നെ ഒരു മണിക്കൂര്‍ കറങ്ങി, മഞ്ഞും തണുമൊക്കെ തുടങ്ങുന്നതിനു മുന്നെ തിരികെ എത്താമല്ലൊ.
“അരുണ്‍, കാഴ്ചകള്‍ കാണാന്‍ നിങ്ങള്‍ വഴിയരുകില്‍ അധികം നിര്‍ത്താതിരിക്കുന്നതാണ് നല്ലത്. ഹെല്‍മെറ്റും ഗോഗ്ഗ്ള്‍സുമൊക്കെ ഉണ്ടായാലും, ഓടിച്ചു പോകുന്നത് പോലെ അല്ല വഴിയരുകില്‍ നില്‍ക്കുന്നത്. റോഡില്‍ കൂടി കാറിലോ ബസ്സിലോ യാത്ര ചെയ്യുന്നവര്‍ ആരെങ്കിലും കണ്ടാല്‍, നിങ്ങള്‍ രണ്ടാളെയും തിരിച്ചറിയാന്‍ ചാന്‍സ് കൂടുതലാണ്” സേതുരാമന്‍ പറഞ്ഞു.
“മനസ്സിലായി സേതു, അത്തരം റിസ്ക് എടുക്കില്ല ഉറപ്പ്,” അരുണ്‍ സമ്മതിച്ചു. “കാമിനിക്ക് റയ്ഡിംഗ്ജാക്കെറ്റ് ഇല്ലാത്ത കാരണം രണ്ട് ടീഷര്‍ട്ട് ഇട്ട് അതിന് മുകളില്‍ സേതുവിന്‍റെ ഷര്‍ട്ടോ ടീഷര്‍ട്ടോ ഇട്ടുകൊള്ളു, അല്ലെങ്കില്‍ ഈ തണുത്ത കാറ്റടിച്ച് ചുമ പിടിക്കും,” അവന്‍ തുടര്‍ന്നു. “എന്‍റെ കയ്യില്‍ സാദാ കൊര്‍ഡരോയ് ജാക്കറ്റ് ഉണ്ട്” അവള്‍ പറഞ്ഞു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..