ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 264

 

“കുടുംബം വെളുത്തില്ലെങ്കിലും പരദേശി കുടുംബത്തിൽ ഉള്ള പിള്ളേരെ എല്ലാം വെളുപ്പിച്ചു തന്നില്ലേ. അതിൽപരം എന്ത് വേണം!”

 

അത് കേട്ടതും അവിടെ ഉണ്ടായിരുന്ന അത്രയും പുറംപണിക്കാരും മറ്റു കച്ചവടക്കാരും എല്ലാം അടക്കിച്ചിരിച്ചു. കാപ്പിക്കുരു കച്ചവടത്തിലൂടെ അഞ്ചാലുമൂട്ടിൽ നമ്പിമാർ പേരെടുത്തപ്പോൾ കൂടെ പ്രചരിച്ച ഒരു അങ്ങാടിപ്പാട്ടും ഉണ്ടായിരുന്നു. വെള്ളക്കാരൻ സാഹിബിനു ആതിഥ്യം കൊടുത്തപ്പോൾ അന്തിക്കൂട്ടിനു അന്നത്തെ അകത്തമ്മ ആയിരുന്ന അംബിക മൂത്തകത്തമ്മയെയും കൂടെ വേണമെന്നായി.

അംബികയുടെ ‘രതിസുഖ സാരെ കേട്ട്’ പുളകിതനായ സായിപ്പ് തന്റെ ഓർമയ്ക്ക് സമ്മാനിച്ചതാണ് കാപ്പി വിത്തുകൾ എന്നു ഒരു കഥ ആരോ പ്രചരിപ്പിച്ചു. കുറച്ച് കാലം കഴിഞ്ഞപ്പോൾ അതിനൊരു പൊടിപ്പ് കൂടെ ആരോ പിടിപ്പിച്ചു – കാപ്പി തോട്ടത്തിന്റെ മേൽനോട്ടക്കാരൻ ആയിരുന്ന സായിപ്പിന്റെ കുണ്ണയ്ക്ക് കാപ്പിയുടെ മണവും രുചിയും ആയിരുന്നെന്നും അന്ന് വരെ പരിചയിച്ചിട്ടില്ലാത്ത ആ മത്തു പിടിപ്പിക്കുന്ന മണവും രുചിയും അംബികയ്ക്ക് വല്ലാതെ ബോധിച്ചു

എന്നും അത് വീണ്ടും വീണ്ടും തനിക്ക് ആസ്വദിക്കാൻ അയാൾ ഇടയ്ക്കിടെ വരണമെന്ന് അംബിക അയാളുടെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു കൊണ്ട് പറഞ്ഞുവെന്നും അതിനു പകരമുള്ള മാർഗമായിട്ട് കാപ്പി തൈകൾ കൊടുത്തിട്ട് തന്നെ ഓർക്കണമെന്ന് ഉള്ളപ്പോൾ കാപ്പി കുടിച്ചാൽ മതിയെന്ന് പറഞ്ഞു അയാൾ ഒഴിഞ്ഞുവെന്നും നല്ലൊരു പൊടിപ്പ്.

അധികം വൈകാതെ തന്നെ ഇരുനിറമുള്ള അംബികയ്ക്ക് പൊന്നിന്റെ നിറമുള്ള ഒരു പെൺകുട്ടി പിറന്നത് ‘അന്താരാഷ്ട്ര ബന്ധത്തിന്റെ’ അനന്തര ഫലം ആണെന്ന് ഉള്ളൊരു തൊങ്ങൽ കൂടെ ആരോ ചേർത്തപ്പോൾ ആ അങ്ങാടിപ്പാട്ട് നമ്പിമാരുടെ അന്തസ്സിന് നന്നേ മങ്ങൽ ഏല്പിച്ചു. അംബികയുടെ മകൾ മധുവന്തിയുടെ ആറു മക്കളും അവരുടെ പിന്തലമുറകളിൽ പെട്ടവരും എല്ലാം തന്നെ ഇതേ ‘പൊന്നിന്റെ’ നിറമുള്ളവർ ആയിരുന്നു. വാരിജാക്ഷൻ നമ്പി അടക്കം.

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *