ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 267

രാജസദസ്സ് കളിക്കുമ്പോൾ അവൾ അല്ലാതെ ആരെയും ഞാൻ എന്റെ പട്ട മഹിഷി ആവാൻ അനുവദിച്ചിരുന്നില്ല. “ആരവിടെ അന്തപുരം ഒരുക്കു!” എന്ന് ഉറക്കെ കല്പിച്ചിട്ട് ‘സദസ്സിൽ’ നിന്നും അവളെയും കൂട്ടി പാറയിടുക്കിലെ ‘അന്തപുരത്തിലേക്കു’ പോയിരുന്നപ്പോൾ ഒക്കെ അവളുടെ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞിരുന്നു.

പാറകൾ കൊണ്ട് മറ തീർത്ത ആ അന്തപുരത്തിൽ സേവകർ വിരിച്ച പുല്ല് മെത്തയിൽ അവളെ കിടത്തി താരാട്ടുമ്പോഴും കപോലകുസുമങ്ങളിൽ ഓഷ്ഠഭ്രമരങ്ങൾ ശീതളിമ നഷ്ടപ്പെടുത്താൻ ഉരുമ്മുമ്പോഴും വസന്തമെത്താത്ത മലരിൽ പൂമ്പൊടിയുണ്ടോ എന്ന് അംഗുലീഭ്രമരങ്ങൾ മുരണ്ടു കൊണ്ട് പരതുമ്പോഴും തൃണനാമ്പ് പരാഗണത്തിന് പാകമായോ എന്ന് നഖചിത്രങ്ങൾ രചിച്ചു കൊണ്ട് പരിശോധിച്ചിരുന്നപ്പോഴുമെല്ലാം,

ചെയ്തിരുന്നത് വിലക്കപ്പെട്ട എന്തോ കുസൃതി ആണെന്ന് അറിഞ്ഞിട്ടു കൂടെ ഒരു പ്രാവിനെ പോലെ അവൾ കുറുകിയത് മാത്രമേയുള്ളു. കോവിലകത്തു വെച്ചു ചേച്ചിയുടെ അടുത്ത് വേദം പഠിക്കാൻ വരുമ്പോഴും മുഖത്തേക്ക് നോക്കുമ്പോൾ നാണം നിറഞ്ഞ പുഞ്ചിരി നൽകി കണ്ണ് താഴ്ത്തുന്നത് അല്ലാതെ അവൾ മറ്റൊന്നും പറയാറില്ല. അവൾക്ക് ഒരിക്കലും ഒരു പ്രതികാരദാഹി ആവാൻ കഴിയുകയില്ല. പ്രത്യേകിച്ചും എന്നോട്.

 

“ആരവിടെ! മഹാറാണിയോട് എഴുന്നള്ളാൻ പറയു!” ഞാൻ പഴയ രാജാപ്പാർട് വീണ്ടും എടുക്കുന്ന രീതിയിൽ ഒരു കല്ലിന്റെ പുറത്തു ഇരുന്നു കൊണ്ട് ഉറക്കെ പറഞ്ഞു.

 

“ഉമ്മ്മ്മ്മ് കൊച്ചമ്പ്രാന്റെ വീട്ടിൽ നിന്ന് ഇവിടേക്ക് ഇറങ്ങിയപ്പോൾ മുതൽക്ക് ഉള്ള ഒരു വെപ്രാളവും ഇവിടെ എത്തിയപ്പോ മുതൽക്ക് പണ്ട് രാജസദസ്സ് കളിച്ചിരുന്ന ഭാഗത്തേക്ക്‌ ഒക്കെ നോക്കി കൊണ്ടുള്ള ആലോചനയും കണ്ടപ്പോഴേ തോന്നി.. കൊച്ചമ്പാട്ടി ഓടി വന്നു മനസ്സിൽ കയറിയിട്ട് ഉണ്ടാവും എന്ന്” ശേഖരന്റെ മുഖത്ത് ഒരു കള്ളച്ചിരി വിടർന്നു.

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *