ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 264

രേവതി നാളിൽ വലിയമ്പലത്തിലെ പാട്ടുപുരയിൽ വെച്ച് സമ്മാനം ഏറ്റു വാങ്ങാൻ അക്കുറി നെടുംകോവിൽപേരൂർ കോവിലകത്തെ കാരണവർക്ക് പകരം എത്തിയ അഞ്ചാലുമ്മൂട്ടിൽ നമ്പിമാരുടെ കാരണവർ മാർഖണ്ഡയൻ നമ്പിക്ക് നാട്ടുകാർ സാക്ഷിയായി സാമൂതിരിയുടെ ദൂതൻ സമ്മാനം ആയ 999 സ്വർണ നാണയങ്ങൾ മനസ്സില്ലാമനസ്സോടെ കൈമാറി.

കിട്ടിയ നാണയങ്ങളിൽ പകുതിയോടൊപ്പം വലിയമ്പലത്തിന്റെ വടക്കുഭാഗത്തായി ഉണ്ടായിരുന്ന കാടുപിടിച്ച ഭൂമി വിലയ്ക്കു തരുമോ എന്നൊരു സന്ദേശവും കൂടി അദ്ദേഹം ദൂതൻ കൈവശം കോഴിക്കോട്ടെയ്ക്ക് തിരികെ അയച്ചു. മത്സരത്തിൽ ജയിച്ചയാൾക്ക് ഭൂമി തരില്ല എന്ന് പറഞ്ഞാൽ അത് തന്റെ നിലയ്ക്കും വിലയ്കും കോട്ടമുണ്ടാക്കുമെന്നും നെടുംകോവിൽപേരൂരിനോട് രഹസ്യമായി തനിക്കുള്ള സ്നേഹവാത്സല്യങ്ങൾ പുറം ലോകം മനസ്സിലാക്കുമെന്നും ശങ്കിച്ച സാമൂതിരി അദ്ദേഹത്തിന് ആ ഭൂമി വിറ്റു.

വേട്ടുവന്മാരുടെ സഹായത്തോടെ ആ സഥലത്തു ഒരു കുടിൽ കെട്ടിയ ശേഷം ശിഷ്ടകാലം ഇവിടെ കഴിയണമെന്നും എല്ലാവരും അവിടെ ഇന്നും ഇങ്ങോട്ട് എത്തണമെന്നും എല്ലാം വിവരം കാണിച്ചു നമ്പി വേണാട്ടിൽ ഉള്ള തന്റെ തറവാട്ടിലേക്ക് സന്ദേശമയച്ചു.

 

വേണാട്ടിൽ നിന്നും എല്ലാം വിറ്റു പെറുക്കി സകല പരിവാരങ്ങളും മലബാറിലേക്ക് എത്തിയപ്പോൾ പക്ഷെ അവരുടെ തറവാട്ടിലെ ‘അഞ്ചു ആലുകളുടെ’ ചുവട്ടിൽ കുടിയിരുത്തിയുന്ന ഉപാസന മൂർത്തീകളെ കൃത്യമായി ആവാഹിച്ചു കൊണ്ട് വരുവാൻ നമ്പിയുടെ ആൺമക്കൾക്കോ സഹോദരന്മാർക്കോ എന്ന് വേണ്ട ഒരു ആണ്തരിയെ കൊണ്ട് പോലും കഴിയാതെ പോയി.

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *