അജിതയുടെ ബാംഗ്ളൂർ ജീവിതം [Joel] 6431

ജിനിയുടെ കാര്യം പലപ്പോഴും അമ്മയും അവനും തമ്മില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട് .തങ്ങളുടെ മതമല്ലെങ്കിലും കൂടി നസ്രാണിച്ചിയായ

അവളെ കല്യാണം കഴിക്കാന്‍ പ്ലാന്‍ ഉണ്ടോ എന്ന് അമ്മ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അങ്ങിനെ ഒരു തിരുമാനം ഞങ്ങള്‍ക്കിടയില്‍ സംസാരവിഷയമായിട്ടില്ല എന്നാണ് അവന്‍ അമ്മയോടു പറഞ്ഞത്. സത്യത്തില്‍ അതു തന്നെയായിരുന്നു കാര്യവും. അവർ തമ്മില്‍ വെറും ഒരു ഫ്രണ്ട് എന്നതിലപ്പുറം സെക്ഷ്വല്‍ റിലേഷന്‍സ് ഉള്ള കാര്യവും സാന്ദര്‍ഭികമായി  അമ്മയോടു പറയേണ്ടിവന്നിട്ടുണ്ട് . അതു കേട്ടപ്പോള്‍ ആദ്യം അമ്മക്ക് അവളോടു നീരസം തോന്നിയെങ്കിലും ആ മെട്രാനഗരത്തിലെ ജീവിതരീതികള്‍ അടുത്തറിഞ്ഞപ്പോള്‍ ആ വെറുപ്പു മാറി പതിയെ പതിയെ ഫോണിലൂടെ സംസാരിച്ച് അവര്‍ കുറച്ചൊക്കെ അടുത്തു

 

അല്പം പരിഭ്രമത്തോടെയായിരുന്നു അജിത പബിനുള്ളിലേക്ക് പ്രവേശിച്ചത്.  ഈ ചെറുപ്പക്കാര്‍ ആഘോഷിക്കുന്നിടത്ത് തനിക്കെന്തുകാര്യം എന്ന മനോഗതിയായിരുന്നു അജിതക്ക്.

 

ഇരുണ്ട വെളിച്ചവും മ്യൂസിക്കും ചെറൂപ്പക്കാരുടെ ആരവവും എല്ലാം എന്തോ അവളെ വളരെ അസ്വസ്ഥയാക്കി. കൂടുതലും ചെറുപ്പക്കാരായ യുവതി യുവാക്കളാണ് എങ്കിലും തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീകള്‍ വരെ വന്നിരുന്ന്      ഡ്രിങ്ക്‌സ് അടിക്കുന്നത്  അവള്‍ക്ക് കുറച്ചൊക്കെ ആശ്വാസം പകര്‍ന്നു.

 

ആ കുൂട്ടത്തില്‍ പലരും രക്ഷിതിന്റെ സുഹൃത്തുക്കളായിരുന്നു . അവരെയൊക്കെ രക്ഷിത് അമ്മയാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി കൊടുത്തു. ഒരു കൊഴുത്ത ആന്റിയെ വളച്ചെടുത്തു രക്ഷിത് കൊണ്ടുവന്നിരിക്കുന്നു എന്നു വിചാരിച്ച അവന്റെ ഫ്രണ്ട്‌സിനെല്ലാം അത്  അവന്റെ സ്വന്തം അമ്മയാണെന്ന കാര്യ അത്യന്തം അത്ഭുതമുളവാക്കുന്ന ഒന്നായിരുന്നു

The Author

124 Comments

Add a Comment
  1. ഇടയ്ക്കെങ്കിലും ഇവിടേക്ക് വാ ജോയലേ

Leave a Reply

Your email address will not be published. Required fields are marked *