മീര കണ്ണിലെ നനവ് വേഗത്തിൽ ഒപ്പിമാറ്റി, അനുസരണയോടെ തലയാട്ടി.
ഞാൻ ഒരു ദീർഘശ്വാസം വിട്ട്, മുഖത്തൊരു ചിരി വരുത്തി വാതിൽ തുറക്കാൻ നടന്നു.
വാതിൽ തുറന്നപ്പോൾ മുറ്റത്തെ കനത്ത മഴയിൽ പാതി നനഞ്ഞ നിലയിൽ മനു നിൽക്കുന്നുണ്ടായിരുന്നു. തലയിലൂടെ ബാഗ് പിടിച്ചിരുന്നെങ്കിലും ഷർട്ടും പാന്റും വെള്ളത്തിൽ കുതിർന്നിരുന്നു.
വാടാ, അകത്തേക്ക് കയറ്,”
ഞാൻ അവന്റെ കൈയ്യിലെ ബാഗ് വാങ്ങി.
“ഹോ… എന്ത് മഴയാടാ ഇത്? വല്ല തോണിയും വിളിച്ച് വരേണ്ടി വരുമെന്ന് തോന്നി. വഴിയിലൊക്കെ പുഴ പോലെയാ വെള്ളം…”
ഷർട്ടിലെ വെള്ളം കുടഞ്ഞുകൊണ്ട് അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.
ശബ്ദം കേട്ട് ഓടിവന്ന അവളുടെ കയ്യിൽ ഒരു വലിയ ടവൽ ഉണ്ടായിരുന്നു. നനഞ്ഞു കുതിർന്നു നിൽക്കുന്ന അവനെ കണ്ടതും അവൾ കണ്ണുകൾ വിടർത്തി.
“മനുവേട്ടാ… ഇതെന്താ വെള്ളത്തിൽ മുങ്ങി എടുത്തതാണോ? ആ വാതിലിന്റെ പുറത്തുനിന്ന് ഒന്ന് പിഴിഞ്ഞിട്ട് അകത്തേക്ക് കയറിയാൽ മതിയായിരുന്നു.”
അവൾ കളിയാക്കിക്കൊണ്ട് ടവൽ അവന് നേരെ എറിഞ്ഞുകൊടുത്തു.
“ഒന്നു പോയേ… കഷ്ടപ്പെട്ട് ഡ്രൈവ് ചെയ്ത് വന്നപ്പോ അവളുടെയൊരു തമാശ. കഴിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തു വെക്ക്. ഇന്നലെ രാത്രി ഒന്നും കഴിച്ചിട്ടില്ല, വിശന്നിട്ട് കുടൽ കരിയുന്ന പോലെ തോന്നുന്നു,”
അവൻ ടവൽ കൊണ്ട് തല തോർത്തുന്നതിനിടയിൽ പറഞ്ഞു.
“ഓ… വന്നുകയറിയതേയുള്ളൂ, അപ്പോഴേക്കും വിശപ്പിന്റെ കാര്യമായി. അല്ല, ആള് ആകെ മാറിപ്പോയല്ലോ… ബാംഗ്ലൂർ പോയിട്ട് ജിമ്മിൽ മാത്രമായിരുന്നോ പരിപാടി? മസിലൊക്കെ പെരുപ്പിച്ച് ആകെ ഒരു ‘ബാഹുബലി’ ലുക്ക് ആണല്ലോ…”

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..