നനഞ്ഞ ഷർട്ടിനുള്ളിലൂടെ അവന്റെ വിരിഞ്ഞ നെഞ്ചും കൈകളിലെ മസിലുകളും കണ്ട് അവൾ അത്ഭുതത്തോടെ ചോദിച്ചു.
“പിന്നല്ലാതെ… അവിടെ ചെന്നിട്ട് വെറുതെ ചോറും തിന്നു കിടന്നുറങ്ങിയാൽ നിന്റെ ഈ കെട്ട്യോനെപ്പോലെ കുടവയറും ചാടി ഇരിക്കത്തെയുള്ളൂ. ഇത് കണ്ടില്ലേ… ഇതാണ് ഫിറ്റ്നസ്,”
അവൻ ചിരിച്ചുകൊണ്ട് കൈ മടക്കി മസിൽ കാണിച്ച് എന്നെ നോക്കി കണ്ണിറുക്കി.
“ആഹാ… കൊള്ളാലോ. എന്തായാലും കല്യാണം ഒന്നും കഴിക്കുന്നില്ലെന്ന് പറയുന്നത് നന്നായി. ഈ മസിൽ ഒക്കെ കണ്ടാൽ വരുന്ന പെണ്ണുങ്ങൾ പേടിച്ചോടും,” അവൾ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.
രണ്ടു വർഷത്തിന് ശേഷമാണ് ഞാൻ അവനെ നേരിട്ട് കാണുന്നത്. അവരുടെ സംഭാഷണത്തിനിടയിലും ഞാൻ അവനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. പണ്ട് മെലിഞ്ഞിരുന്ന ആ പയ്യനല്ല ഇവൻ. കഠിനമായ വർക്കൗട്ടുകൾ അവന്റെ ശരീരത്തെ ആകെ ഉടച്ചുവാർത്തിരിക്കുന്നു. എന്നെക്കാൾ എത്രയോ ആരോഗ്യവാനായിരിക്കുന്നു അവൻ.
“അല്ല, നാളെത്തന്നെ ഓഫീസിൽ ജോയിൻ ചെയ്യണ്ടേ?” ഞാൻ ചോദിച്ചു.
“ഏയ് ഇല്ല, വരുന്ന വഴിക്ക് മാനേജർ വിളിച്ചിരുന്നു. ഓഫീസിന്റെ താഴത്തെ നിലയിലൊക്കെ വെള്ളം കയറിയെന്നാ പറഞ്ഞത്. അതുകൊണ്ട് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അങ്ങോട്ട് ചെല്ലണ്ട.”
അവൻ സോഫയിലേക്ക് ചാരിയിരുന്നു.
“സത്യം പറഞ്ഞാൽ വലിയ ആശ്വാസമായി. ഈ മഴയത്ത് ആ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ച് പോകുന്നത് ഓർത്തപ്പോൾ തന്നെ മടുപ്പായിരുന്നു. വെള്ളം ഇറങ്ങിയിട്ട് പോയാൽ മതിയല്ലോ.”
അത് കേട്ടപ്പോൾ അവൾക്കും സന്തോഷമായി.

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..