അവളുടെ ഉറക്കത്തിലെ നിശ്വാസങ്ങൾ… അത് എന്നെ കൂട്ടിക്കൊണ്ടുപോയത് പത്തു വർഷം പിന്നിലേക്കാണ്.
എറണാകുളം നഗരത്തിന്റെ ഹൃദയമിടിപ്പായ മഹാരാജാസ് കോളേജ്. ചുവന്ന ചുവരുകളും പടർന്നു പന്തലിച്ച മരത്തണലുകളും ആ പഴയ ക്യാമ്പസ് കാലത്തെ ഓർമ്മിപ്പിക്കുന്നു. അന്ന് ഞാൻ ഡിഗ്രി രണ്ടാം വർഷം. മീര ജൂനിയറായി വന്ന സമയം. ക്ലാസ്സ് കഴിഞ്ഞ് ലൈബ്രറിയുടെ വരാന്തയിൽ മഴ നോക്കി നിൽക്കുമ്പോഴാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. നനഞ്ഞ മുടിയും, കയ്യിൽ പുസ്തകങ്ങളുമായി ഓടിക്കയറി വന്ന ആ പെൺകുട്ടി. അന്ന് ആ നിമിഷം എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതാണ്.
പിന്നെ ഒരു വർഷം… നീണ്ട ഒരു വർഷം ഞാൻ അവളുടെ നിഴലായി നടന്നു. കാന്റീനിലെ തിരക്കിനിടയിലും, ബസ് സ്റ്റോപ്പിലെ കാത്തിരിപ്പിലും ഞാൻ അവളെത്തന്നെ നോക്കി നിന്നു. എന്റെ നോട്ടം കാണുമ്പോൾ അവൾ ഒളികണ്ണിലൂടെ നോക്കി ചിരിക്കും. ഒടുവിൽ എന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ, അവൾ സമ്മതം മൂളിയ ആ സായാഹ്നം ഇന്നും മനസ്സിലുണ്ട്. പിന്നെ വീട്ടുകാരുടെ എതിർപ്പുകൾ, ജാതിയുടെയും ജാതകത്തിന്റെയും പേരിലുള്ള വഴക്കുകൾ… എല്ലാം അതിജീവിച്ച് അവളെ എന്റെ സ്വന്തമാക്കിയ ദിവസം.
അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ ഞാൻ തീരുമാനിച്ചതാണ്, ഇവളെ ഒരു രാജകുമാരിയെപ്പോലെ നോക്കുമെന്ന്. ആ ജീവിതത്തിന്റെ തുടക്കം കുറിക്കാൻ ഞങ്ങൾ പോയത് ഊട്ടിയിലേക്കായിരുന്നു; എന്റെ ഓർമ്മകൾ പെട്ടെന്ന് ആ തണുത്ത രാത്രികളിലേക്ക് വഴുതിവീണു
ഊട്ടിയിലെ ആ ഹോട്ടൽ മുറി. പുറത്ത് കോടമഞ്ഞ് പെയ്യുന്ന രാത്രി. ജനൽപ്പാളികൾക്കിടയിലൂടെ ഊട്ടിയിലെ കോരിയിടുന്ന തണുപ്പ് മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. മുറിയിലെ ഹീറ്ററിന്റെ മങ്ങിയ വെളിച്ചം ആ അന്തരീക്ഷത്തിന് വല്ലാത്തൊരു വശ്യത നൽകി.

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..