ഞാൻ മെല്ലെ എഴുന്നേറ്റ് ബെഡിൽ ഇരുന്നു. നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ആ പഴയ ഓർമ്മ… അത് വെറുമൊരു ഓർമ്മ മാത്രമല്ല, നഷ്ടപ്പെട്ടുപോയ എന്റെ പൗരുഷത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു.
ആ ഓർമ്മകൾ നൽകിയ ഞെട്ടലിൽ നിന്ന് മോചനം നേടാൻ കുറച്ചുനേരം എടുത്തു; പിന്നീട് ചിന്തകൾക്ക് അവധി നൽകി, ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.
പുറത്ത് നിർത്താതെ പെയ്യുന്ന മഴയുടെ ശബ്ദവും, അടുക്കളയിൽ നിന്ന് ഒഴുകിവരുന്ന കാപ്പിയുടെ മണവും അറിഞ്ഞാണ് ഞാൻ കണ്ണ് തുറന്നത്. എഴുന്നേറ്റ് ഹാളിലേക്ക് ചെല്ലുമ്പോൾ, കുളി കഴിഞ്ഞ് ഈറൻ മുടി തോർത്തിക്കെട്ടി, നെറ്റിയിൽ ചന്ദനക്കുറിയുമായി, പഴയൊരു കോട്ടൺ നൈറ്റിയുമിട്ട് മീര കാപ്പിയുമായി വരുന്നത് കണ്ടു; ആ നൈറ്റിക്കുള്ളിലൂടെ തെളിയുന്ന അവളുടെ ഉടലിന്റെ വടിവുകൾ, ഉറക്കച്ചടവോടെ സോഫയിൽ ഇരുന്ന എന്റെ കണ്ണുകളെ ആകർഷിച്ചെങ്കിലും ഞാൻ അത് പുറമെ കാണിച്ചില്ല.
“എഴുന്നേറ്റോ ഹരി… ഈ മഴ കണ്ടോ? ഇന്നലെ രാത്രി തുടങ്ങിയതാ,”
ജനലിലൂടെ പുറത്തേക്ക് നോക്കി അവൾ കാപ്പി ഗ്ലാസ്സ് എന്റെ നേരെ നീട്ടി.
കാപ്പി ചൂടോടെ നുണയുന്നതിനിടയിൽ, പുറത്ത് തകർത്തുപെയ്യുന്ന മഴയിലേക്ക് നോക്കി അവൾ ചോദിച്ചു:
“മനുവേട്ടൻ വിളിച്ചിരുന്നോ ഹരി? ഈ മഴയത്ത് ഡ്രൈവ് ചെയ്ത് വരികയല്ലേ, എവിടെ എത്തിക്കാണും എന്ന് അറിയാമായിരുന്നു.”
അവളുടെ ശബ്ദത്തിൽ മനുവിനോടുള്ള, ഒരു കരുതൽ വ്യക്തമായിരുന്നു; ഞാൻ ഫോണെടുത്ത് നോക്കി,
“രാവിലെ വിളിച്ചിട്ടില്ല, ഇന്നലെ രാത്രി സംസാരിക്കുമ്പോൾ അവൻ സേലം കഴിഞ്ഞിരുന്നു, മിക്കവാറും കുറച്ചു കഴിഞ്ഞു എത്തുമായിരിക്കും ,”

അടുത്ത ഭാഗം വേഗം തന്നതിന് നന്ദി.❤️
ബാക്കി വായിച്ചിട്ട് പറയാം
വിശ്വാമിത്രൻ്റെ സൂത്രപ്പൂട്ട് ആ മനേക ഒറ്റ നോട്ടവും ഒരാട്ടവും കൊണ്ട് പൊളിച്ച് തോട്ടിലെറിഞ്ഞു. ഒരു ആപ്പിളും കടിച്ചോണ്ട് ആ മന്ദബുദ്ധി ആദം ഈവിൻ്റെ കുണ്ടിനോക്കി നടന്ന് തട്ടിവീണാ പോലും നമ്മളൊക്കെ ഈ കഥ വായിക്കാൻ വേണ്ടി ഉണ്ടായത്. അതുകൊണ്ട് പെരുമഴയും ചായയും പെണ്ണും വെറുതേ നിന്നു കൊടുത്താൽ മതി ബാംഗ്ലൂർ പയ്യൻ്റെ മസിലൊക്കെ ഉരുകിയൊലിച്ചോളും. ഹരീ നീയവിടെ നിന്നൊന്ന് മാറിക്കൊടുക്കുമോ..ഇത്തിരി സ്വൈരം കൊടർറേ..