പരസ്പരം കീഴടക്കാനും ആഴ്ന്നിറങ്ങാനുമുള്ള ഒരുതരം അടങ്ങാത്ത ആർത്തി അവരുടെ ഓരോ ശ്വാസത്തിലും തളംകെട്ടി നിന്നു. അക്കുവിന്റെ കണ്ണുകൾ അച്ചുവിന്റെ ഉടലിന്റെ ഓരോ വടിവുകളിലും ആർത്തിയോടെ ഉടക്കിനിന്നപ്പോൾ, അവൾ തന്റെ കാമത്താൽ കലങ്ങിയ നോട്ടം കൊണ്ട് അവനെ കൂടുതൽ പ്രകോപിപ്പിച്ചു. ആ കണ്ണുകളിലെ തിളക്കം അവനിലേക്ക് പടർന്നപ്പോൾ, അവളിലെ സ്ത്രീത്വം അവനെ പൂർണ്ണമായും കീഴ്പ്പെടുത്താൻ ഒരുങ്ങിനിൽക്കുകയായിരുന്നു.
ലോകം മുഴുവൻ തങ്ങൾക്കു ചുറ്റും നിശ്ചലമായി നിൽക്കുകയാണെന്നും, തങ്ങൾ വെറും കാമുകീ കാമുകന്മാർ മാത്രമാണെന്നുമുള്ള തിരിച്ചറിവ് അവരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ആ പ്രണയാതുരമായ അന്തരീക്ഷത്തിൽ, മര്യാദയുടെയും ബന്ധങ്ങളുടെയും എല്ലാ വേലിക്കെട്ടുകളും തകർത്ത് അവർ പരസ്പരം ലയിച്ചുചേരാൻ വെമ്പുന്ന രണ്ട് ഉടലുകൾ മാത്രമായി മാറിപ്പോയിരുന്നു!!
പതിയെ പ്രണയത്തിന്റെ സംഗീതം അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി. ഹാളിനുള്ളിലെ വെളിച്ചം മങ്ങുകയും ചുവന്നതും നീലയുമായ നിഴലുകൾ നൃത്തമാടുകയും ചെയ്തു. ഓരോ കമിതാക്കളും സ്റ്റേജിലേക്ക് കയറി, പരസ്പരം ചേർന്നുനിന്ന് ആ സംഗീതത്തിന്റെ താളത്തിനൊപ്പം ചുവടുകൾ വെച്ചു തുടങ്ങി. അവരുടെ ലോകം ആ ചെറിയ വട്ടത്തിനകത്ത് ഒതുങ്ങിനിന്നു.
അച്ചു ആ കമിതാക്കളെ കൊതിയോടെ നോക്കി നിന്നു. തനിക്കും ആ താളത്തിനൊപ്പം ഒഴുകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൾ അറിയാതെ മോഹിച്ചുപോയി. അവളുടെ കണ്ണുകൾ ജനക്കൂട്ടത്തിനിടയിലൂടെ വീണ്ടും അക്കുവിനെ തിരഞ്ഞു. അവൻ അപ്പോഴും അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു; ആ കണ്ണുകളിൽ വല്ലാത്തൊരു ആർത്തിയും പ്രണയവും കലർന്ന തിളക്കം അവൾ കണ്ടു.
