എന്റെ രക്തം മരവിച്ചുപോയി. സതീഷ് സാർ എന്നെ കണ്ടാൽ എന്താകും? അവർ സംസാരിച്ചുകൊണ്ട് ഹാളിലേക്ക് വന്നു. “അല്ല, നിന്റെ വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നു… ആഹാ!” സതീഷ് സാർ ഹാളിലേക്ക് കയറിയതും സോഫയിൽ ഇരിക്കുന്ന എന്നെ കണ്ടു. സാർ പാതിവഴിയിൽ സംസാരം നിർത്തി. “ഇത്… ഇത് നമ്മുടെ ആയിഷ അല്ലേ?” സതീഷ് സാർ അത്ഭുതത്തോടെ ചോദിച്ചു. സാറിന്റെ കണ്ണുകൾ വിടർന്നു.
ഹരി സാർ ചിരിച്ചു. “അതെടാ… ആയിഷ തന്നെ. ഞാൻ പറഞ്ഞിരുന്നില്ലേ, ഇന്ന് ഒരാൾ വരുന്നുണ്ടെന്ന്.” എനിക്ക് കാര്യം മനസ്സിലായി. ഹരി സാർ സതീഷ് സാറിനെ വിളിച്ചു വരുത്തിയതാണ്! ഇതൊരു കെണിയായിരുന്നു. സതീഷ് സാർ എന്നെ അടിമുടി നോക്കി. ആ നോട്ടത്തിൽ വല്ലാത്തൊരു ക്രൂരതയുണ്ടായിരുന്നു. ഹരി സാറിനെക്കാൾ തടിയും ഉയരവുമുള്ള ആളാണ് സതീഷ് സാർ. ആൾക്ക് കോളേജിൽ തന്നെ പെൺകുട്ടികളുടെ ഇടയിൽ ഒരു മോശം ഇമേജ് ഉണ്ട്.
“അപ്പൊ ഇവളാണല്ലേ ആ കക്ഷി? നീ പറഞ്ഞ ആ മുതല്?” സതീഷ് സാർ ഹരി സാറിനോട് ചോദിച്ചു. “അതെ… ഇവൾ തന്നെ,” ഹരി സാർ ചിരിച്ചു. ഞാൻ എഴുന്നേറ്റു. “സാർ… ഞാൻ… ഞാൻ പോട്ടെ,” ഞാൻ വിറച്ചു. “എങ്ങോട്ട് പോകാൻ? സതീഷ് സാർ വന്നതല്ലേ ഉള്ളൂ. നീ ഇരിക്ക്,” ഹരി സാർ എന്റെ തോളിൽ പിടിച്ച് എന്നെ സോഫയിലേക്ക് അമർത്തി ഇരുത്തി.
സതീഷ് സാർ എന്റെ എതിരെയുള്ള സോഫയിൽ, കാലുകൾ കവച്ചുവെച്ച് ഇരുന്നു. “ഹരി… സാധനം ഫോണിൽ ഉണ്ടോ? എനിക്കൊന്ന് കാണണം,” സതീഷ് സാർ ചോദിച്ചു. “ഉണ്ട്… ആയിഷാ, നിന്റെ ഫോൺ ഇങ്ങോട്ട് എടുത്തേ,” ഹരി സാർ കൈ നീട്ടി. എനിക്ക് കരച്ചിൽ വന്നു. “സാർ… വേണ്ട സാർ… പ്ലീസ്…” “ഫോൺ ഇങ്ങോട്ട് എടുക്കാനാണ് പറഞ്ഞത്!” ഹരി സാറിന്റെ ശബ്ദം മാറി. ഞാൻ വിറയ്ക്കുന്ന കൈകളോടെ ഫോൺ സാറിന് കൊടുത്തു.
