“സാർ…” ഞാൻ വിളിച്ചു. സാർ തലയുയർത്തി നോക്കി. കണ്ണട ഊരി മേശപ്പുറത്ത് വെച്ചു. “വാ… കയറി വാ. വാതിൽ അടച്ചേക്ക്,” സാർ പറഞ്ഞു. ഞാൻ വാതിൽ അടച്ചു. പുറത്തെ ശബ്ദങ്ങൾ മാഞ്ഞു. ഇപ്പോൾ ഞാനും സാറും മാത്രം. ഞാൻ മേശയ്ക്ക് മുന്നിൽ തല കുനിച്ചു നിന്നു. “എന്താടി നിന്റെ വിചാരം? ക്ലാസ്സിൽ പഠിക്കാൻ വന്നിട്ട് ഫോണിൽ കളിക്കുന്നോ? അതും എന്റെ ക്ലാസ്സിൽ?” സാർ ഗൗരവത്തിൽ ചോദിച്ചു. “സോറി സാർ… ഇനി ഉണ്ടാവില്ല. തെറ്റുപറ്റിപ്പോയി,” ഞാൻ കരയാൻ തുടങ്ങി.
“കരഞ്ഞിട്ടൊന്നും കാര്യമില്ല. രക്ഷിതാക്കളെ വിളിക്കാതെ ഞാൻ ഫോൺ തരില്ല,” സാർ പറഞ്ഞു. “അയ്യോ… വേണ്ട സാർ! വാപ്പ അറിഞ്ഞാൽ എന്നെ കൊല്ലും. പ്ലീസ് സാർ… ഇത്തവണത്തേക്ക് ക്ഷമിക്ക്,” ഞാൻ കൈകൂപ്പി കെഞ്ചി. സാർ എന്നെ ഒന്ന് ഉഴിഞ്ഞു നോക്കി. എന്റെ ഇറുകിയ ടീ-ഷർട്ടിലും ജീൻസിലും സാറിന്റെ നോട്ടം പതിഞ്ഞു. ആ നോട്ടത്തിൽ ഒരു മാറ്റം ഞാൻ ശ്രദ്ധിച്ചു. “ശരി… ക്ഷമിക്കണമെങ്കിൽ എനിക്കൊരു കാര്യം അറിയണം. നീ ക്ലാസ്സിലിരുന്ന് എന്താണ് കണ്ടുകൊണ്ടിരുന്നത്?” സാർ ചോദിച്ചു.
“അത്… ഇൻസ്റ്റാഗ്രാം നോക്കുകയായിരുന്നു സാർ,” ഞാൻ പറഞ്ഞു. “അതെനിക്ക് ബോധ്യപ്പെടണം. നീ ഈ ഫോൺ ഒന്ന് അൺലോക്ക് ചെയ്തേ,” സാർ ഫോൺ എന്റെ നേരെ നീക്കി വെച്ചു. എന്റെ ഹൃദയം നിന്നുപോയി. അൺലോക്ക് ചെയ്താൽ… ഗാലറി ഓപ്പൺ ആയി കിടക്കുകയാണെങ്കിൽ… “സാർ… അത്… അതിൽ പേഴ്സണൽ കാര്യങ്ങളുണ്ട്,” ഞാൻ വിക്കി വിക്കി പറഞ്ഞു. “പേഴ്സണലോ? സ്റ്റുഡന്റ് ആയ നിനക്ക് എന്ത് പേഴ്സണൽ? അതും ക്ലാസ്സിൽ കൊണ്ടുവരുന്ന ഫോണിൽ? മര്യാദയ്ക്ക് അത് തുറക്ക് കുട്ടീ,” സാറിന്റെ ശബ്ദത്തിൽ ദേഷ്യം കൂടി.
