“ശരി, നാളെ രാവിലെ മൂന്ന് ദിവസത്തേക്കുള്ള സാധനങ്ങൾ പാക്ക് ചെയ്ത് നീ വീട്ടിൽ നിന്ന് ഇറങ്ങണം. ട്രെയിനിൽ കയറി തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങുക. അവിടെ ഞങ്ങൾ കാത്തുനിൽപ്പുണ്ടാകും,” ഹരി സാർ നിർദ്ദേശം നൽകി. ഞാൻ അവർ പറയുന്നതെല്ലാം കേട്ട് വെറുതെ തലയാട്ടി. എന്റെ നാവിൽ നിന്ന് ഒരു വാക്കുപോലും പുറത്തുവന്നില്ല.
അന്ന് വൈകുന്നേരം വീട്ടിൽ ചെന്ന് ഞാൻ ഉമ്മയോടും വാപ്പയോടും അവർ പറഞ്ഞ ആ വലിയ കള്ളം പറഞ്ഞു. കോഴിക്കോട്ടെ വർക്ക്ഷോപ്പിന്റെ കാര്യം പറഞ്ഞപ്പോൾ വാപ്പയ്ക്ക് വലിയ സന്തോഷമായി. പഠിത്തത്തിൽ ഞാൻ മിടുക്കിയാകുന്നതിന്റെ അഭിമാനമായിരുന്നു ആ മുഖത്ത്. ആ സന്തോഷം കണ്ടപ്പോൾ എന്റെ ഉള്ളം നീറിപ്പുകഞ്ഞു. രാത്രി എന്റെ ബാഗിൽ മൂന്ന് ദിവസത്തേക്കുള്ള വസ്ത്രങ്ങൾ പാക്ക് ചെയ്യുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പിറ്റേന്ന് രാവിലെ വാപ്പ തന്നെയാണ് എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടത്. “സൂക്ഷിച്ചു പോകണം മോളേ, എത്തിയിട്ട് വിളിക്കണം,” എന്ന് പറഞ്ഞ് വാപ്പ യാത്രയാക്കുമ്പോൾ ഞാൻ ഉള്ളിൽ പൊട്ടിക്കരയുകയായിരുന്നു. ട്രെയിനിൽ കയറി സീറ്റിലിരുന്നപ്പോൾ എന്റെ ഹൃദയം പടപടാ ഇടിച്ചു. ട്രെയിൻ നീങ്ങിത്തുടങ്ങി. അടുത്ത സ്റ്റേഷൻ എത്തുമ്പോഴേക്കും എന്റെ ശ്വാസം വേഗത്തിലായി. ഹരി സാർ പറഞ്ഞതുപോലെ ഞാൻ എന്റെ ബാഗുമെടുത്ത് തൊട്ടടുത്ത സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി.
സ്റ്റേഷന് പുറത്തേക്ക് വന്നപ്പോൾ അവിടെ ആളൊഴിഞ്ഞ ഒരു ഭാഗത്ത് ഇരുണ്ട ഗ്ലാസുകളുള്ള ഒരു വലിയ കാർ കിടപ്പുണ്ടായിരുന്നു. ഡ്രൈവിംഗ് സതീഷ് സാർ തന്നെയായിരുന്നു. ഹരി സാർ മുൻവശത്തെ സീറ്റിലിരുന്ന് എന്നോട് വേഗം കയറാൻ ആംഗ്യം കാണിച്ചു. ഞാൻ ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി വേഗത്തിൽ കാറിന്റെ പിൻസീറ്റിലേക്ക് കയറി. ഡോർ അടച്ചതും കാർ മുന്നോട്ട് കുതിച്ചു. യാത്രയിലുടനീളം അവർ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. “എന്താടി ഭയങ്കര സൈലന്റ് ആണല്ലോ? വീട്ടിൽ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടായോ?” സതീഷ് സാർ റിയർ വ്യൂ മിററിലൂടെ നോക്കി ചോദിച്ചു. ഞാൻ ഇല്ല എന്ന് തലയാട്ടി.

ഇത്രയൊക്കെ ചെയ്ത സാറുൻമാർക്ക് ചെറിയ ഒരു പണി കൊടുക്കണ്ടേ ഇത് revenge story അല്ല എന്ന് അറിയാം എന്നാലും ചെറിയ ഒരു പണി കൊടുക്കണം
with കളി
nice evale avar purath kond poyi ellavarkum share cheyyateee
kollam. waiting for next part