“ഇത്ര പെട്ടന്ന് ചേച്ചി ഓക്കേ ആകുമെന്ന് ഞാൻ കരുതിയില്ല കേട്ടോ..”
അവൻ്റെ സന്തോഷത്തോടെയുള്ള വർത്തമാനം കേട്ട് ശൗരി ചിരിച്ചു.
“എന്നിട്ടെവിടെ എനിക്ക് തരാമെന്ന് പറഞ്ഞ മോതിരം..”
അവനു തിടുക്കമായി.
”മോതിരമില്ല.. വള തന്നെ തന്നേക്കാം..”
ആൽബർട്ട് പോക്കറ്റിൽ കയ്യിട്ടു..
“ദാ ഒന്നല്ല രണ്ട് വളയുണ്ട്.. ചേട്ടനേടുത്തോ..”
ആൽബർട്ട് പോക്കറ്റിൽ നിന്നും വള എടുത്തു കൊടുത്തു. ശൗരിയുടെ കണ്ണുകൾ മിഴിഞ്ഞു. ഇത് വരെ ഈ പേരിൽ നാല് വളയായി.. ഒരണ്ണം സോനയ്ക്ക് കൊടുത്തു..തനിക്ക് മൂന്നും.
“ഞാൻ കരുതിയത് സോനേച്ചി വരില്ലെന്ന.. പക്ഷെ മഞ്ഞ സാരിയോക്കെ ഉടുത്തു വരുന്ന കണ്ടപ്പോ ഞാൻ ഭയങ്കര ഹാപ്പിയായി…”
ആൽബർട്ട് പറഞ്ഞു. വള കിട്ടിയപ്പൊ ശൗരിക്ക് ഉൽസാഹമായി.
“പിന്നേ.. എനിക്കൊരു കാര്യം കൂടി ചെയ്തു തരാമോ..”
ആൽബർട്ട് തിരക്കി.
“എന്താ..”
“സോന ചേച്ചിയെ എൻ്റെ വീട്ടിലേക്ക് ഒന്ന് കൊണ്ടു വരാമോ ഒരു ദിവസം..”
ആൽബർട്ട് ഭവ്യമായ ശബ്ദത്തിൽ തിരക്കി.
“വീട്ടിലോട്ട് വരാനോ.. അതൊന്നും ഇത്ര പെട്ടന്ന് നടക്കില്ല.. ആദ്യം നിങ്ങള് തമ്മിൽ ഒരു കമ്പനിയാക് എന്നിട്ടാവാം.. അല്ലാതെ ചുമ്മാ ചെന്ന് വിളിച്ചാൽ അടി കിട്ടും പറഞ്ഞേക്കാം..”
“അതൊന്നും പറഞ്ഞാല് പറ്റില്ല.. എനിക്ക് പെട്ടന്ന് വേണം.. ചേട്ടൻ വിചാരിച്ചാൽ നടക്കും.”
ആൽബർട്ട് നിർബന്ധം പിടിച്ചു..
“ശെടാ തല വേദനയായല്ലോ.. വീട്ടിൽ വന്നിട്ട് എന്താ പ്ലാൻ.. അത് കൂടി പറ..”
ശൗരി തിരക്കി.
“എനിക്ക് അവളെ.. ശേ.. ചേച്ചിയെ ഒന്ന് തൊടണം.. പിന്നെ എല്ലാം കാണണം..”
ആൽബർട്ട് തലവെട്ടിച്ചിട്ട് പറഞ്ഞു.

ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.
വർഷത്തിൽ ഒരിക്കൽ ആണെങ്കിലും കഥ എഴുതുന്നുണ്ടല്ലോ ദത് മതി…. ♥️♥️