“അമ്പട..”
ശൗരി തലയിൽ കൈവെച്ചു.. ആ ഓർമയിൽ തന്നെ ശൗരിക്ക് കമ്പിയായി..
“എങ്കിൽ നീ പൊക്കോ. ഞാൻ സോനേച്ചിയോട് നിൻ്റെ ആഗ്രഹം പറയാം. പക്ഷെ അവര് വീട്ടിലോട്ട് വരുമെന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ല.. അവര് സമ്മതിച്ചില്ലേൽ എന്നെ ഒന്നും പറയരുത്..”
ആൽബർട്ട് തലയാട്ടി.
“എങ്കിൽ പൊയ്ക്കോ..”
ആൽബർട്ട് തിരിച്ചു പോയി.
അരപ്പവൻ്റെ മൂന്ന് വളയായി കയ്യിൽ.. ഇത് കൊണ്ട് എന്ത് ചെയ്യുമെന്ന് ശൗരി ആലോചിച്ചു.. വിറ്റാൽ കുറഞ്ഞത് ഇരുപത്തി അയ്യായിരം എങ്കിലും കിട്ടും.. പൈനാവിലെ സ്വർണ്ണക്കടയിൽ ജോലി ചെയ്യുന്ന തട്ടാൻ രാജൻ്റെ കാര്യം ശൗരിക്ക് ഓർമ്മ വന്നു.. അയാൾക്ക് കൊണ്ട് കൊടുത്താൽ നല്ല വില തരും..പലവിധ ആലോചനകളോടെ അവൻ വള രണ്ടും പോക്കറ്റിൽ ഭദ്രമായി വെച്ചു.
അമ്മ കുളിക്കാൻ പോയ നേരത്ത് ശൗരി വേഷം മാറി സോനയുടെ വീട്ടിലേക്ക് ചെന്നു. അവള് ജോലി കഴിഞ്ഞു വന്ന് ഡ്രസ് മാറിയിട്ട് അടുക്കളയിലേക്ക് കയറിയതെ ഉണ്ടായിരുന്നുള്ളൂ..
വാതിലിൽ മുട്ടാനൊന്നും മെനക്കെടാതെ അവൻ നേരെ വീട്ടിലേക്ക് കയറിച്ചെന്നു..
“സോനേച്ചീ..”
സോന തിരിഞ്ഞു നോക്കി. വാതിൽക്കൽ ശൗരി നിൽക്കുന്നു.
“ഹാ… നീയോ.. നിന്നെ ഇന്ന് രാവിലെ കണ്ടില്ലല്ലോ…”
“ഞാനിന്ന് പോയില്ല.. ചെറിയ പനിയുണ്ടായിരുന്നു..”
“ആഹ..എന്നിട്ട് കുറവുണ്ടോ..”
അവൾ അവൻ്റെയരികിലേക്ക് ചെന്നു..
“കുറവുണ്ട്.. ആൽബർട്ട് എന്നാ പറഞ്ഞു ഇന്ന് ചേച്ചിയെ കണ്ടിട്ട്”
“അവൻ എന്നെ കണ്ട് കൺട്രോൾ പോയ പോലെയാണ്..”
സോന ചിരിയോടെ പറഞ്ഞു..
“അവൻ കുറച്ച് മുന്നേ എന്നെക്കാണാൻ വന്നിരുന്നു.”
“ങ്ങേ.. എന്തിന്..”
സോന തിരക്കി.

ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.