“അവൻ നല്ല പോലെ മൂത്ത് നില്ക്കുവ.. ചേച്ചിക്ക് വേണ്ടി എന്തും ചെയ്യുമെന്നാ ഇപ്പൊ പറയുന്നത്..”
സോന ചിരിച്ചു.
“അവൻ എന്ത് പറഞ്ഞു നിന്നോട്..”
“അവൻ ചേച്ചിയെ തൊടാൻ വല്ലോം നോക്കിയോ..”
ശൗരി വെറുതെ തിരക്കി.
“ചെറുതായിട്ട് ഒക്കെ നോക്കി.. ബസ് സ്റ്റോപ്പിൽ വെച്ച്. വല്ലവരും കണ്ടാലോന്നുള്ള ചിന്തയൊന്നും അവനില്ല..”
സോന പറഞ്ഞു.
“ആരും കാണാതെ തൊടാൻ ചേച്ചി സമ്മതിക്കുമോ. അവൻ്റെ വീട്ടിൽ ചെന്നാൽ നാല് വളയെങ്കിലും തരാമെന്നാ അവൻ പറയുന്നത്..”
ശൗരി ചെറിയൊരു ചൂണ്ടയിട്ടു നോക്കി.
അത് കേട്ടതും സോനയുടെ ചിരി തെല്ലു മാഞ്ഞു.
“എടാ ഞാൻ എല്ലാം ആലോചിച്ചതാണേലും എനിക്ക് ശരിക്കും പേടിയുണ്ട്..”
അവൾ ഉള്ളിലുള്ളത് മറച്ചു വെച്ചില്ല.
“ചേച്ചിക്ക് പേടിയാണേൽ വേണ്ട..വിട്ടേര്..”
അവൻ നിസ്സാരമട്ടിൽ പറഞ്ഞു..
“അയ്യോ അതല്ലടാ.. എനിക്ക് പേടിയുമുണ്ട് എന്നാ വള വേണമെന്നുമുണ്ട്.. അവൻ്റെ വീട്ടിലോട്ട് പോകുന്നത് ജോയിച്ചയൻ്റെ പരിചയക്കാരാരേലും കണ്ടാൽ..”
അവൾ തെല്ല് മടിച്ചാണെങ്കിലും പറഞ്ഞു.
“എങ്കിൽ ഞാനൊരു പ്ലാൻ പറയാം.. ആരും വരാത്ത ഒരു സ്ഥലത്ത് നമ്മൾ മൂന്നാളും കൂടി പോകുന്നു.. കാര്യം നടത്തുന്നു.. ചേച്ചിക്ക് വള മേടിച്ചു തരുന്നു.. പോരേ..”
സോന അവൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു..
“അതിനു അങ്ങിനെ ഒരു സ്ഥലമുണ്ടോ ആരും വരാത്ത..”
“അതൊക്കെയുണ്ട്.. ചേച്ചി അരുവിക്കാട്ടെ പള്ളിയിൽ പെരുന്നാളിന് പോകുന്നുണ്ടോ..”
അവൻ തിരക്കി.
“ഒറ്റയ്ക്ക് ഞാനെങ്ങനെ പോകാനാ..”
“ഒറ്റയ്ക്ക് പോകണ്ട.. നമുക്ക് വൈകിട്ട് റാസായുടെ അന്ന് അങ്ങോട്ട് പോകാം.. തിരിച്ചു വരുന്ന വഴി ഓടപ്പാലത്തെ അടഞ്ഞു കിടക്കുന്ന അംഗണവാടിയിൽ കേറാം.. അവിടാകുമ്പോൾ പേടിക്കണ്ട.. അത് പ്രേതബാധയുള്ള പറമ്പാണെന്നും പറഞ്ഞു ഒരുത്തനും രാത്രി അങ്ങോട്ട് വരില്ല.”

ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.
വർഷത്തിൽ ഒരിക്കൽ ആണെങ്കിലും കഥ എഴുതുന്നുണ്ടല്ലോ ദത് മതി…. ♥️♥️