“കർത്താവേ.. എനിക്ക് പേടിയാ..”
സോന തല വെട്ടിച്ചു.
“എന്തിന് പേടിക്കാൻ…അവിടെ പ്രേതവും മണ്ണാങ്കട്ടയും ഒന്നുമില്ല..”
സോന ആലോചനയോടെ നഖം കടിച്ചു.
“എന്നാ റാസായുള്ളത്..”
അവൾ തിരക്കി..
“വരുന്ന ശനിയാഴ്ച..”
“ഇയ്യോ..”
സോനയ്ക്ക് ടെൻഷനായി.
“ഇതൊക്കെ വെച്ച് താമസിപ്പിച്ചാ ചിലപ്പോ വള കിട്ടത്തില്ല.. കാര്യം വേഗം നടത്തി സാധനം മേടിച്ചെടുക്കാൻ നോക്കണം..”
ശൗരി ഓർമ്മിപ്പിച്ചു
“അവൻ ഒടുക്കം പറ്റിക്കത്തിലല്ലോ അല്ലേ..”
സോന സംശയം മറച്ചു വെച്ചില്ല.
“അതൊന്നുമോർത്ത് ചേച്ചി പേടിക്കേണ്ട.. കുറഞ്ഞത് നാലു വള ഞാൻ വാങ്ങിച്ചു തരാം..”
സോന തലയാട്ടി.. കാശിനു വേണ്ടിയുള്ള ആഗ്രഹം അവളെ എന്തിനും തയ്യാറാക്കി കഴിഞ്ഞിരുന്നു.
“പിന്നേ..ഒരു കാര്യം കൂടി..”
“എന്താടാ..”
അവളവൻ്റെ മുഖത്തേക്ക് നോക്കി.
“അവൻ കുറച്ച് ആക്രാന്തം കാണിച്ചെന്നു വരും.. ചേച്ചി ദേഷ്യപ്പെട്ടേക്കരുത് ട്ടോ..”
സോന തലകുലുക്കി.
“ഇത്തിരി സഹകരിച്ച് നിന്നാൽ നാലോ അഞ്ചോ വള നമുക്ക് ഒപ്പിക്കാം..”
ശൗരി അവളെ ഓർമ്മിപ്പിച്ചു.
“നിനക്ക് കാര്യങ്ങളൊക്കെ അറിയാമോ..”
സോനയുടെ ചോദ്യം കേട്ട് അവനവളെ മനസിലാകാത്ത രീതിയിൽ നോക്കി..
“എന്ത് കാര്യമാ ചേച്ചീ..”
“ആണും പെണ്ണും ഒരുമിച്ച് പ്രൈവറ്റായി ചെയ്യുന്ന കാര്യങ്ങള്..”
സോന മറച്ചു വയ്ക്കാതെ തിരക്കി.. ശൗരി അവളുടെ കണ്ണിൽ നോക്കി തെല്ലൊന്നു ചമ്മിയതായി ഭാവിച്ചു..
“അത് ഞാൻ കുറച്ചൊക്കെ കേട്ടിട്ടുണ്ട്…”
അവൻ വിക്കലോടെ പറഞ്ഞു.
“ചെറിയ രീതിയിലുള്ള പരിപടിയൊക്കെ മതിയെന്ന് അവനോട് പറയണം ട്ടോ..”
സോന ഓർമ്മിപ്പിച്ചു.

ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.
വർഷത്തിൽ ഒരിക്കൽ ആണെങ്കിലും കഥ എഴുതുന്നുണ്ടല്ലോ ദത് മതി…. ♥️♥️