“അതൊക്കെ ചേച്ചി അവനെ കൺട്രോൾ ചെയ്ത് നിർത്തിയെക്കണേ.. ഞാൻ പുറത്ത് നിൽക്കത്തെയുള്ളൂ.. പിന്നെ അവന് വലിയ കപ്പാസിറ്റി ഒന്നുമില്ല. അത് കൊണ്ട് പേടിക്കണ്ട..”
സോനയ്ക്ക് ചിരി വന്നു. സംസാരിച്ചിരുന്നപ്പോൾ സോനയ്ക്ക് അവനോടൊരു മതിപ്പ് തോന്നി.
വേറെ ആരേലുമായിരുന്നെങ്കിൽ ഒരുപക്ഷേ ഇക്കൂട്ടത്തിൽ തൻ്റെ കൂടെ കിടക്കാനുള്ള വഴിയേ നോക്കത്തുള്ളായായിരുന്നു.. ഇവനെ വിശ്വസിക്കാം.. അവളുടെ മനസ്സ് മന്ത്രിച്ചു.
“ഇത്രയും കാലം കുറെ ജോലി ചെയ്തിട്ടും എനിക്ക് കടം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.. അതൊക്കെ വീട്ടാനൊരു വഴി..അതുകൊണ്ട് മാത്രമാ ഞാൻ…”
സോന പറഞ്ഞു. അവൾ വളയുമെന്ന് അവനുറപ്പായി.
“ജോയിച്ചായൻ ഇനിയെന്നാ വരുന്നത്..”
ശൗരി തിരക്കി.
“അടുത്ത മാസം വരുമായിരിക്കും..പിന്നെ അങ്ങേരുടെ കാര്യമായത് കൊണ്ട് ഒന്നും ഉറപ്പിക്കാൻ പറ്റില്ല..”
സോന പറഞ്ഞു.
“എങ്കിൽ ഞാൻ പോകുവാ.. അപ്പോ പറഞ്ഞ പോലെ തിങ്കളാഴ്ച.. നമുക്കൊരുമിച്ചു റാസയ്ക്ക് പോകാം.. ബാക്കിയൊക്കെ സെറ്റ്..”
ശൗരി പോകാനെഴുന്നേറ്റു.
“പിന്നേ.. നീയന്ന് പറഞ്ഞില്ലേ മൊബൈലിൽ ഫോട്ടോ എടുക്കുന്ന കാര്യം.. അത് മറക്കല്ലേ.. നാളെ അവൻ വല്ല പ്രശ്നത്തിനും വന്നാൽ.. ”
സോന അവനെ ഓർമ്മിപ്പിച്ചു.
“അതോർത്ത് ചേച്ചി പേടിക്കേണ്ട.. അത് ഞാനേറ്റു.”
സോന അവനെ ചായ കുടിപ്പിച്ചിട്ടാണ് വിട്ടത്.
അന്ന് രാത്രിയിലും പനി മാറാഞ്ഞതിനാൽ ശൗരി പിറ്റേന്നും സ്കൂളിൽ പോയില്ല..
ബുധനാഴ്ച..
കാലത്ത് അഞ്ച് മണിക്ക് തന്നെ മേദിനി ഉണർന്നു. പല്ലും തേച്ച് മുഖവും കഴുകി കറവയ്ക്കുള്ള പാത്രങ്ങളുമെടുത്ത് അവൾ തൊഴുത്തിലേക്ക് കയറി. രണ്ട് ദിവസമായി ശൗരി വരാത്തത് കൊണ്ട് മേദിനിക്ക് ആകെയൊരു വിഷമമായിരുന്നു. തന്നോട് മിണ്ടാതെ വന്ന് അവൻ സൈക്കിളും എടുത്തിട്ട് പോയല്ലോ എന്നോർത്തപ്പോൾ അവൻ പറ്റിച്ചിട്ട് പോയോ എന്നൊരു തോന്നൽ അവളെ വലച്ചുകൊണ്ടിരുന്നു.

ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.
വർഷത്തിൽ ഒരിക്കൽ ആണെങ്കിലും കഥ എഴുതുന്നുണ്ടല്ലോ ദത് മതി…. ♥️♥️