സോനേച്ചി അങ്ങോട്ട് വന്നോളും. റാസ വന്ന് അഞ്ച് മിനിറ്റ് കഴിഞ്ഞാൽ നമ്മള് വേറൊരു റൂട്ടിലൂടെ വീട്ടിലേക്ക് പോരും. വഴിയിൽ ഒരു ചെറിയ കെട്ടിടമുണ്ട് അവിടെ കേറി പരിപാടി നടത്തുക.. അത് കഴിഞ്ഞ് ഞാൻ നിന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കാം..”
ശൗരി തൻ്റെ പ്ലാൻ അവതരിപ്പിച്ചു. ആൽബർട്ട് തലയാട്ടി.
“പിന്നെയൊരു കാര്യം.. മൊത്തം ഏഴ് വള വേണം..അഞ്ചെണ്ണം സോനേച്ചിക്ക്.. രണ്ടെണ്ണം എനിക്ക്.. ഓകെ ആണോ..”
ആൽബർട്ട് തലകുലുക്കി.
“എങ്കിൽ പറഞ്ഞപോലെ..”
ശൗരി ബസ്സ് വരുന്നത് കണ്ട് റോഡ് മുറിച്ച് കടന്നു.
സോനേച്ചി വരുന്നത് പ്രതീക്ഷിച്ച് ആൽബർട്ട് അവിടെ നിന്നെങ്കിലും അവളെ കണ്ടില്ല.
വൈകിട്ട് സ്കൂളിൽ നിന്ന് വരുന്ന ശൗരിയെയും കാത്ത് ലൗലി നിൽപ്പുണ്ടായിരുന്നു. അഞ്ചു മണിയായി സെലീനയുടെയൊപ്പം അവൻ വന്നപ്പോൾ.
“എടാ.. നിനക്ക് റാണിയുടെ വീട് വരെ ഒന്ന് പോകാമോ.. ബൈക്കെടുത്തോ.. അവളവിടെ ചക്കയിടുന്നുണ്ട്..ഒരെണ്ണം കൊണ്ട് പോരേ..”
ലൗലി തിരക്കി..
റാണിയാൻ്റിയുടെ കാര്യമോർത്തത്തും ശൗരിയുടെ അടിവയർ ഒന്ന് തുടിച്ചു.
“എങ്കിൽ ഞാൻ പോയി യൂണിഫോം മാറ്റിയിട്ട് വരാം.”
ശൗരി വേഗം വീട്ടിലേക്ക് പോയി. യൂണിഫോം മാറ്റി ഒരു മുണ്ടും ഷർട്ടുമിട്ട് കാപ്പി കുടിയും കഴിഞ്ഞ് അവൻ ലൗലിയുടെ വീട്ടിലേക്ക് ചെന്നു.
ലൗലി അവൻ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു. സെലീനയെ അവൻ പുറത്തെങ്ങും കണ്ടില്ല.
“എന്തായി നിങ്ങളുടെ ക്ലബ് വാർഷികം പരിപാടികൾ..”
അവൻ ലൗലിയോട് കുശലം ചോദിച്ചു.
“ഇനി രണ്ടാഴ്ച കൂടിയേ ഒള്ളൂ.. തിരുവാതിര കളി പഠിക്കുന്ന തിരക്കിലാ ഇപ്പൊ..”
അവൾ ബൈക്കിൻ്റെ ചാവി അവന് കൊടുത്തു.
“ആൻ്റി വരുന്നോ കൂടെ..”

ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.
വർഷത്തിൽ ഒരിക്കൽ ആണെങ്കിലും കഥ എഴുതുന്നുണ്ടല്ലോ ദത് മതി…. ♥️♥️