“ഏതെങ്കിലും മെരുങ്ങുന്ന ഒന്നായിരിക്കണേ. വേറെ ഒരു ഡിമാൻഡും ഇല്ല. അവിടെ എത്തും വരെ ബോറടിച്ചിരിക്കേണ്ടല്ലോ,” ഞാൻ മനസ്സിൽ ഓർത്തു.
ഞാൻ കണ്ണൂർ ടൗണിൽ നിന്നായിരുന്നു ബസ്സിൽ കയറിയേണ്ടിയിരുന്നത്. 9:10 ആയപ്പോഴേക്കും ബസ് എടുത്തു. എൻ്റെ സീറ്റിൻ്റെ തൊട്ടടുത്ത് ഇരിക്കേണ്ട സീറ്റിൽ അപ്പോഴും ആൾ കയറിയിട്ടുണ്ടായിരുന്നില്ല. ചിലപ്പോൾ കുറച്ച് അപ്പുറത്തുനിന്ന് എവിടുന്നെങ്കിലും കയറേണ്ടതായിരിക്കും. എങ്കിലും ഞാനൊരു സംശയത്തിന് ഡ്രൈവർ ചേട്ടനെ വിളിച്ചു.
ഞാൻ: ആളെവിടെ…കാണുന്നില്ലല്ലോ..പോസ്റ്റ് ആകുമോ?
ചേട്ടൻ: ഇല്ലടാ, അവര് മട്ടന്നൂരിൽ നിന്ന് കേറേണ്ടതാ…ആഹ് പിന്നേ… ചെറുപ്പക്കാരി പെൺപിള്ളേര് ഒന്നുമല്ല ഒരു സ്ത്രീയാണ്. ബുക്കിംഗ് ലിസ്റ്റ് 43 വയസ്സ് എങ്ങാണ്ട് ആണ് കണ്ടത്. നിൻ്റെ ഭാഗ്യം പോലെ ഇരിക്കും.
ചേട്ടൻ അതും പറഞ്ഞു ഒരു ചിരി ചിരിച്ചു ഫോൺ കട്ട് ചെയ്തു. മട്ടന്നൂരിലേക്ക് ഒരു 30 കിലോമീറ്റർ കൂടിയുണ്ട്. എങ്ങനെ പോയാലും ഒരു മുക്കാൽ മണിക്കൂർ ആകും.
“പട്ടിണിയാക്കരുതേ,” ഞാൻ മനസ്സിൽ സ്വയം ആശങ്ക പറഞ്ഞു. കഴിഞ്ഞ ആഴ്ചയൊക്കെ നല്ല തിരക്കായത് കൊണ്ട് മര്യാദയ്ക്ക് ഒന്ന് കളിക്കാൻ പോയിട്ട് കൈവാണം വിടാൻ പോലും സമയം കിട്ടിയിരുന്നില്ല. അതിൻ്റെ ഒരു അച്ചടക്ക കുറവ് എൻ്റെ സാമാനത്തിന് നല്ല രീതിയിൽ ഉണ്ട്.
ഞായറാഴ്ച അവധി ദിവസമായതിനാൽ ഇന്നത്തെ ബസ്സിൽ അത്ര വലിയ തിരക്കൊന്നുമില്ല മിക്കവാറും സീറ്റുകൾ ഒക്കെ കാലിയായിരിക്കാനാണ് സാധ്യത. ഞാൻ ഫോണിൽ സ്ക്രോളികൊണ്ടങ്ങനെ അലസമായി എൻ്റെ സീറ്റിൽ ചാരിക്കൊണ്ടിരുന്നു. AC യുടെ തണുപ്പ് ബസ്സിനകം തണുപ്പിച്ചു വരുന്നതേയുള്ളൂ.
