ബാംഗ്ലൂർ ചേച്ചിക്ക് വലിയ പരിചയമില്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ മെനക്കെട്ടില്ല. കുറച്ചുനേരത്തെ സംഭാഷണത്തിനിടയിൽ ചേച്ചി ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും ബസ്സ് ഇരിട്ടി കഴിഞ്ഞിരുന്നു. ഇനി ഇടയിൽ നിന്നും ആരും കയറാൻ ഉണ്ടാക്കില്ല. ബസ്സിനകം പൊതുവേ ശാന്തവും ഒട്ടും തിരക്കില്ലാത്തതുമായി.
ഇനി ആരും കയറാൻ ഇല്ലാത്തതുകൊണ്ട് തന്നെ ബസ്സിനകത്തെ പ്രധാന ലൈറ്റുകളൊക്കെ അണഞ്ഞു. ഒരു ഇരുണ്ട നേരിയ നീല വെളിച്ചം മാത്രം. ആ വെളിച്ചം യാത്രക്കാർക്കൊക്കെ കൂടുതൽ പ്രൈവസി നൽകുന്നതുപോലെ എനിക്ക് തോന്നി.
വിൻഡോ സീറ്റ് ആയതിനാൽ ഞാൻ കർട്ടൻ ഇത്തിരി നീക്കിയിട്ട് പുറത്തെ ഇരുണ്ട കാഴ്ചകളിലേക്ക് AC യുടെ നേർത്തൊരു കുളിരിൽ അലക്ഷ്യമായി നോക്കിയിരുന്നു. ഒപ്പം എന്നോട് മുട്ടിയിരുമ്മി ഇരിക്കുന്ന അപരിചിതയായ ആ സ്ത്രീയുടെ സ്പർശന സുഖവും ഞാൻ ആസ്വദിച്ചു കൊണ്ടങ്ങനെ ഇരുന്നു.
“ബുദ്ധിമുട്ടില്ലെങ്കിൽ എനിക്കൊരു ഹെൽപ്പ് ചെയ്യാമോ?” ചേച്ചിയുടെ ചോദ്യത്തിൽ ഞാൻ എൻ്റെ പുറം കാഴ്ചയിൽ നിന്നും എൻ്റെ കണ്ണുകളെ പിൻവലിച്ചു.
“പറയൂ…എന്തു പറ്റി?” ഞാൻ ചോദിച്ചു.
ചേച്ചി: എനിക്ക് AC യുടെ തണുപ്പ് അധികം പറ്റില്ല, ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ ആ വിൻഡോ സീറ്റിൽ ഇരുന്നോട്ടെ?
ഞാൻ: ഓ, അതിനെന്താ…നോ പ്രോബ്ലം.”
ഞങ്ങൾ പരസ്പരം സീറ്റുകൾ മാറിയിരുന്നു. സത്യത്തിൽ ചേച്ചി ചോദിച്ചത് എനിക്ക് വേറെ ഗുണമാണ് ചെയ്യുന്നത്. ഇപ്പോൾ ശെരിക്കും ചേച്ചി ഒരു മൂലയിലേക്ക് ഒതുങ്ങിയ പോലെ എനിക്ക് തോന്നി. അവസരം ഒത്തു വന്നാൽ ഞെക്കാനും പിഴിയാനുമൊക്കെ ഇതാണ് സൗകര്യം. സീറ്റ് മാറി കൊടുത്തതിൻ്റെ നന്ദി അറിയിച്ചു കൊണ്ട് ചേച്ചി ഒരു താങ്ക്സ് പറഞ്ഞു, “ഏയ്, അതൊന്നും കുഴപ്പമില്ല” ഞാൻ പറഞ്ഞു.
