മുക്കാൽ മണിക്കൂറെടുത്തു ആളു വന്നപ്പോൾ അവന്മാർ വണ്ടി ഒരു പിക്കപ്പിൽ കയറ്റി കൊണ്ടുപോയി. നാളെ വിളിക്കാൻ പറഞ്ഞു. ഞാൻ പിന്നെ ഒരു ബസ്സിനിങ്ങു പോന്നു. അതിലോ ഉൽസവത്തിന്റെ ആളും. ഒരു തരത്തിൽ ഇങ്ങത്തിയെന്ന് പറഞ്ഞാ മതിയല്ലോ.”
“മേടിച്ചിട്ട് രണ്ടു കൊല്ലമായതല്ലേയുള്ളൂ ഇത്ര പെട്ടന്ന് എന്ത് പറ്റാനാ..”
ഞാൻ ചോദിച്ചു.
“ആർക്കറിയാടീ. സ്വിച്ച് ഞെക്കുമ്പോൾ അതു ഓണാകും. ഇന്നത് ഓണായില്ല അതു മാത്രേ എനിക്കറിയൂ. ”
ഞാൻ ചിരിച്ചു പോയി. പ്രവീണാമ്മ അപ്പോഴേക്കും അകത്തേക്കു പോയിരുന്നു.
“കാവ്യമോൾ വിളിച്ചാരുന്നോ.”
സജിനി തിരക്കി.
“ഇല്ല വിളിക്കുന്ന സമയം ആകണതേയുള്ളൂ. അവളുടെ ഹോസ്റ്റൽ റൂൾസ് ഇപ്പോ ഇത്തിരി കണിശമാക്കിയത്. ഫോൺ ഉപയോഗത്തിലൊക്കെ നല്ല നിയന്ത്രണം ആയിരിക്കുന്നു.”
തെല്ല് നേരം കൂടെ അവളോട് സംസാരിച്ചിരുന്ന ശേഷം ഞാൻ പോകാനിറങ്ങി. ഒരു . മതിലിൻ്റെ അപ്പുറത്താണ് എൻ്റെ വീട്.. ഞാൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് ചെന്നു. വണ്ടി പോർച്ചിലേക്ക് കയറ്റി വെച്ചിട്ട് ഞാൻ പൂജാമുറിയിലേക്ക് ചെന്ന് നിലവിളക്കു കൊളുത്തി.
അത്താഴം കഴിഞ്ഞ് ഒൻപത് മണിയോടെ സീരിയൽ കാണാനിരിക്കുന്ന നേരത്താണു ഏട്ടന്റെ ഫോൺ വന്നത്. കുറച്ച് നേരം പതിവ് വർത്തമാനങ്ങളും വിശേഷങ്ങളും പറഞ്ഞു.
തിങ്കളാഴ്ച കാണാമെന്ന് പറഞ്ഞ് ഫോൺ വെച്ചു.
രാത്രി കിടക്കാൻ നേരം എന്റെ മനസ്സിലപ്പോഴും അന്നു കണ്ട് വീഡിയോയിലെ സുമുഖനായ പയ്യനായിരുന്നു. ഉമിനീരിൽ കുഴഞ്ഞ് ഇളം കറുപ്പ് നിറവും ചുവന്ന് അഗ്രവുമുള്ള അവൻ ഭോഗദണ്ഡ് സ്വപ്നത്തിൽ ഞാൻ കണ്ടു. ഉണർന്നെണീറ്റപ്പോളേക്കും പാൻറീസിൽ നനവ് പടർന്നിരുന്നു. മനസ്സിലൊരു വികാരത്തിന്റെ അല അടിച്ചുയർന്നെങ്കിലും കഷ്ടപ്പെട്ട് അതടക്കിയിട്ട് ഞാൻ പുതപ്പുകൊണ്ട് ദേഹം മൂടി മിഴികളടച്ചു കിടന്നു.
