“ഫസീന” പിന്നിൽ നിന്ന് കേട്ട് പരിചയം ഉള്ള ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ എന്റെ കൂടെ ബികോം പഠിച്ച കൂട്ടുകാരി ലേഖ. ലേഖ ഭർത്താവും കുട്ടിയുമായിട്ടാണ് അവിടെ വന്നിട്ട് ഉള്ളത്.
“ഫസീന നീ എന്താ ഇവിടെ? എന്ത് കോലം ആണെടി ഇത്? നിനക്ക് എന്താ പറ്റിയെ? നീ ഗൾഫിൽ ആയിരുന്നു എന്ന് കേട്ടത്. ഇതൊക്കെ ആരാ നിന്റെ കൂടെ?”
എനിക്ക് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. സാർ ഇടപെട്ടു.
“ഞാൻ ഇവിടുത്തെ സ്ഥലം എസ് ഐ. ഇവൾ ഇവിടത്തെ പേര് കേട്ട വെടിയാണ്. ഇന്ന് എന്റെ കൂടെ ചെലവഴിക്കാൻ ഞാൻ പൈസ കൊടുത്തു വാങ്ങിയ എന്റെ വെടി. മതി അന്വേഷിച്ചത്. ഞങ്ങൾക്ക് ഇവിടെ ആസ്വദിക്കണം.”
“ശെരി ആണോ ഫസീ ഇതൊക്കെ. നീ എന്തിനാ ഇങ്ങനെ ചെയ്യുന്നേ. നിനക്ക് നല്ല ജോലി ചെയ്തൂടെ, നല്ല ഒരു കുടുംബത്തിൽ പിറന്നത് അല്ലെ, പിന്നെ എന്തിനാ.”
“ചീ നിർത്തടി, നീ കൊണ അടിക്കാണ്ട് ഇവിടെന്ന് പൊയ്ക്കോ ഇല്ലേൽ നിന്റെ മനകൊണഞ്ചൻ കെട്ട്യോനെ എടുത്ത് ലോക്കപ്പിൽ ഇടും.” സാർ പറഞ്ഞു.
“ലേഖേ, ഇത് ഞാൻ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. ആരും എന്നെ നിർബന്ധിച്ചിട്ടില്ല. ഉള്ള നല്ല ജോലിയും ബന്ധങ്ങളും ഒഴിവാക്കിയാണ് ഞാൻ ഇറങ്ങുന്നത്. എനിക്ക് എന്റെ കഴപ്പ് അടക്കാനും സന്തോഷം കണ്ടെത്താനും ഞാൻ കണ്ട് പിടിച്ച വഴി.”
ലേഖ ഇതൊക്കെ കേട്ട് കണ്ണ് മിഴിച്ചു ഇരുന്നു. എന്നിട്ട് എന്റെ നേരെ തുപ്പി. “മാനവും മര്യാദക്ക് ജീവിക്കുന്നവരെ പറയിപ്പിക്കാൻ ഓരോ തേവിടിച്ചികൾ ഇറങ്ങിക്കോളും. ഇങ്ങോട്ട് വാ മനുഷ്യ വായേം പൊള്ളിച്ചു നോക്കി നിക്കാതെ.”
