ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത] 88

“അത്രയ്ക്കങ്ങ് നോക്കി ഗര്‍ഭിണിയാക്കണ്ട…”

അയാളുടെ നോട്ടം വീണ്ടും മുലകളില്‍ അമര്‍ന്നപ്പോള്‍ ഞാന്‍ പറഞ്ഞു.

“നോക്കാതെ നിന്നെ ശരിക്കും ഗര്‍ഭിണിയാക്കണം എന്ന് പലപ്പോഴും തോന്നാറുണ്ട് എന്‍റെ അഫ്രീന്‍…”

കണ്ണുകളിലേക്ക് നോക്കി അയാള്‍ പറഞ്ഞു.

“പക്ഷെ നിന്‍റെ അര്‍ഷാദ്…അവനെ ഓര്‍ക്കുമ്പോള്‍ കാമുകന്‍റെ കുപ്പായം ഞാന്‍ അറിയാതെ എന്നില്‍ നിന്ന് അഴിഞ്ഞുപോകും…അപ്പോള്‍ നീയെനിക്ക് ഒരു മകള്‍ മാത്രമായി…ഒന്നിനും സാധിക്കാത്ത…നിനക്ക് ഒരു പ്രയോജനവും ചെയ്യാത്ത ഒരു അച്ഛന്‍ ആയിപ്പോയല്ലോ എന്ന്…എന്ന് ഓര്‍ക്കും…”

“സാര്‍…”

ഞാന്‍ അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. വികാരം നിയന്ത്രിക്കാനാവാതെ, ഒലിച്ചിറങ്ങിയ കണ്ണുനീരോടെ ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു.

“എല്ലാം നേരെയാകുമെന്ന് പ്രതീക്ഷിക്കാം മോളെ നമുക്ക്…”

അയാളുടെ കൈകള്‍ എന്‍റെ തലമുടിയേ തഴുകി. സ്പര്‍ശനത്തിന്റെ സാന്ത്വനത്തില്‍ വീണ്ടും എന്‍റെ മിഴികള്‍ നിറഞ്ഞു തുളുമ്പി.

തന്നെക്കാള്‍ രണ്ട് വയസ്സിന്‍റെ ഇളപ്പം മാത്രമേ അര്‍ഷാദിനുണ്ടായിരുന്നുള്ളൂ. താന്‍ ജേണലിസത്തിന് ചേര്‍ന്നത് കൊണ്ട് മാത്രമാണ് അവനും അത് പഠിക്കാന്‍ ഇഷ്ട്ടപ്പെട്ടത്. പഠിച്ചു കഴിഞ്ഞ് സബ്എഡിറ്റര്‍ ട്രെയിനിയായി താന്‍ ജോലി ചെയ്യുന്ന ഇന്ത്യാ ടൈസില്‍ തന്നെ ചേര്‍ന്നതും താന്‍ അവിടെ ഉള്ളത് കൊണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ്‌ ഗാസയില്‍ വാര്‍ റിപ്പോര്‍ട്ടിങ്ങിന് ജയന്തി മാഡം അര്‍ഷാദിനെ അങ്ങോട്ട്‌ വിടുന്നത്. മറ്റാരെക്കാള്‍ വേഗത്തില്‍ അതി സമര്‍ത്ഥമായി അവന്‍ കിട്ടിയ വാര്‍ത്തകളൊക്കെ അയച്ചുകൊണ്ടിരുന്നു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

4 Comments

Add a Comment
  1. അഫ്രീൻ,

    നീ എന്തൊരു വലിയ വിശ്വാസവഞ്ചനയാണ് ചെയ്തത്.
    നീ സഹോദരനെ പോലെ കരുതിയ ഒരാളിന് വേണ്ടി നീതി തേടാൻ ഇറങ്ങിയപ്പോൾ,
    നിന്നെ സ്വന്തം ജീവനെ പോലെ സ്നേഹിച്ച ഒരാളുടെ ഹൃദയം നീ തന്നെയാണ് തകർത്തത്.

    നിന്റെ സഹോദരൻ അനുഭവിച്ച വേദനയ്ക്കായി നീ നീതി തേടി —
    പക്ഷേ അതിനിടയിൽ, നിന്നെ വിശ്വസിച്ച ഒരാളുടെ ജീവിതത്തിൽ
    അതിലും വലിയ ശിക്ഷ തന്നെയല്ലേ നീ നൽകിയിരിക്കുന്നത്?.

    അഫ്രീൻ

    നീ എന്തൊരു വലിയ വിശ്വാസ വഞ്ചന ആണ്. നീ സഹോദരനെ പോലെ കരുതിയ ഒരുവന് വേണ്ടി നീതി വാങ്ങാൻ ഇറങ്ങിയപ്പോൾ നിന്നെ ജീവനായി കരുതിയവനെ നിൻ്റെ സഹോദരൻ അനുഭവിച്ചതിനേക്കാൾ വലിയ ശിക്ഷ അല്ലേ കൊടുത്തത്.

    നിന്റെ എഴുത്ത് ഇതിനകം ശക്തമാണ്. അതിനെ കുറച്ച് കൂടുതൽ തീവ്രമാക്കി, വ്യക്തമായി ഇങ്ങനെ മാറ്റാം:

    അഫ്രീൻ,

    നീ എന്തൊരു വലിയ വിശ്വാസവഞ്ചനയാണ് ചെയ്തത്.
    നീ സഹോദരനെ പോലെ കരുതിയ ഒരാളിന് വേണ്ടി നീതി തേടാൻ ഇറങ്ങിയപ്പോൾ,
    നിന്നെ സ്വന്തം ജീവനെ പോലെ സ്നേഹിച്ച ഒരാളുടെ ഹൃദയം നീ തന്നെയാണ് തകർത്തത്.

    നിന്റെ സഹോദരൻ അനുഭവിച്ച വേദനയ്ക്കായി നീ നീതി തേടി —
    പക്ഷേ അതിനിടയിൽ, നിന്നെ വിശ്വസിച്ച ഒരാളുടെ ജീവിതത്തിൽ
    അതിലും വലിയ ശിക്ഷ തന്നെയല്ലേ നീ നൽകിയിരിക്കുന്നത്?

    നീ പോരാടിയത് നീതിക്കായാണോ,
    അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതം തകർക്കാനായിരുന്നോ?

    ഇത് ഒരു ചോദ്യം മാത്രമല്ല —
    നിന്റെ മനസ്സിന് തന്നെ മറുപടി പറയേണ്ട ഒരു സത്യം ആണ്.

    സ്പാനിഷ് കവിയുമായി ഉള്ള നിൻ്റെ ശാരീരിക ബന്ധത്തിന് ശേഷം ഉള്ള നിൻ്റെ കരച്ചിൽ അത് നിന്നെ പ്രാണനായി കണ്ടവനെ ചതിച്ചത് കൊണ്ടല്ല പക്ഷേ നിൻ്റെ ജീവിതം തകരും എന്ന പേടിയിൽ ആയിരുന്നു. അല്ലെങ്കിൽ മദ്യത്തിൻ്റെ പ്രേരണയിൽ നിനക്ക് സംഭവിച്ച അബദ്ധം നീ അടുത്ത നാൾ പകൽ ആവർത്തിക്കില്ലായിരുന്നു….

    ഇർഫാൻ നിന്നോട് കാണിച്ച സഹാനുഭൂതി നിനക്ക് തിരിച്ചറിവുകൾ തരുക ആയിരുന്നു, അവനെ, അവൻ്റെ സ്നേഹത്തെ നിനക്ക് ഉപയോഗിക്കാം എന്ന തിരിച്ചറിവ്. എന്തു ഭംഗിയായി നീ അവനെ അവൻ്റെ വിശ്വാസത്തെ സ്നേഹത്തെ പിന്നീട് ഉപയോഗിച്ചു. അങ്ങനെ അല്ലേ ആബിദിനെ നീ വീട്ടിലേക്ക് കൊണ്ട വന്നത്, അവനെ ഇർഫാൻ്റെ മുന്നിൽ വെച്ച് തൊട്ടത്, ഇർഫാൻ അവൻ്റെ ആശങ്കകൾ പറഞ്ഞിട്ടും ആബിദുമായി നീ ബന്ധപ്പെട്ടത്.

    അവസാനം ആബിദീൻ്റ കുഞ്ഞിനെ വരവേൽക്കാൻ വരെ തയാറായ നിനക്ക് എന്തു അർഹതയാണ് ഇർഷാദിൻ്റെ ഘാതകരെ വേട്ടയാടാൻ ഉള്ളത്. നീ അവരെക്കാൾ നീച്ചയല്ലേ…

    നിന്റെ ആശയം വളരെ കഠിനവും നേരായതുമാണ്. അതിനെ കൂടുതൽ വ്യക്തതയോടെയും തീവ്രതയോടെയും ഇങ്ങനെ അവതരിപ്പിക്കാം:

    അഫ്രീൻ,

    സ്പാനിഷ് കവിയുമായി ഉണ്ടായ നിന്റെ ശാരീരിക ബന്ധത്തിന് ശേഷം നീ കരഞ്ഞത് —
    അത് നിന്നെ പ്രാണനായി സ്നേഹിച്ചവനെ നീ ചതിച്ചതിന്റെ കുറ്റബോധം കൊണ്ടല്ല.
    നിന്റെ ജീവിതം തകരുമോ എന്ന പേടി കൊണ്ടായിരുന്നു.

    അതല്ലെങ്കിൽ, “മദ്യത്തിന്റെ പ്രേരണയിൽ പറ്റിയ അബദ്ധം” എന്ന് നീ പറഞ്ഞത്
    അടുത്ത ദിവസം തന്നെ നീ വീണ്ടും ആവർത്തിക്കില്ലായിരുന്നു.
    അത് അബദ്ധമല്ലായിരുന്നു — അത് നീ എടുത്തൊരു തീരുമാനമായിരുന്നു.

    ഇർഫാൻ നിന്നോട് കാണിച്ച സഹാനുഭൂതി,
    നിനക്ക് ഒരു തിരിച്ചറിവ് തന്നത് —
    “ഈ മനുഷ്യനെ, അവന്റെ സ്നേഹത്തെയും വിശ്വാസത്തെയും ഞാൻ ഉപയോഗിക്കാം” എന്നത്.

    എത്ര കൃത്യമായി നീ അത് ചെയ്തു.
    അങ്ങനെ തന്നെയല്ലേ ആബിദിനെ നീ വീട്ടിലേക്ക് കൊണ്ടുവന്നത്,
    ഇർഫാന്റെ മുന്നിൽ വെച്ച് അവനോട് അടുത്തത്,
    ഇർഫാൻ തന്റെ ആശങ്കകൾ തുറന്നു പറഞ്ഞിട്ടും
    നീ ആബിദുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്തു…

    അവസാനം, ആബിദിന്റെ കുഞ്ഞിനെ പോലും സ്വീകരിക്കാൻ തയ്യാറായ നീ —
    എന്ത് അർഹതയോടെയാണ് ഇർഷാദിന്റെ ഘാതകരെ തേടി നീതി ചോദിക്കുന്നത്?

    സത്യം എന്താണെന്നാൽ,
    നീ ശിക്ഷിക്കണമെന്ന് പറയുന്നവരിൽ നിന്നും
    നീ വ്യത്യസ്തയല്ല.
    ഒരുവിധത്തിൽ, അവരെക്കാൾ താഴെയാണ് നീ.

  2. Gilli Bala

    വായിച്ചിട്ട് അഭിപ്രായം പറയാം ❤️❤️

  3. അല്ലയോ ഇർഫാൻ,

    നീ എന്തൊരു ശുദ്ധനായ മനുഷ്യനാണ്…

    അഫ്രീൻ നിന്നെ എത്ര നിഷ്ഠൂരമായി ചതിച്ചു എന്ന് നീ ഇന്നും പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. അവൾ പറഞ്ഞ ഓരോ വാക്കിലും, കാട്ടിയ ഓരോ സ്നേഹത്തിലും പോലും ഒരു മറവുണ്ടായിരുന്നു. നീ അവളെ വിശ്വസിച്ചു — കണ്ണടച്ച്.

    അഫ്രീൻ അവൾ നിന്നെ എന്ത് ഭംഗി ആയാണ് ചതിക്കുന്നതു. സുന്ദരന്മാരായ പുരുഷന്മാരുടെ കണ്ണുകൾ തൻറെ നഗ്നമേനി കാണുമ്പോൾ തുടയുടെ ഇടയില് ചൊറിച്ചിൽ ഉണ്ടാക്കുമ്പോൾ, Spanish കവിയുടെ കൂടെ വെറും നാല് പെഗ്ഗഇൻ്റെ പേരിൽ ശരീരം പങ്കിട്ട് അടുത്തനാൾ അയാളുടെ കുണ്ണ കണ്ടപ്പോൾ വീണ്ടും തന്നെ അന്ധമായി വിശ്വസിക്കുന്ന നിന്നെ വീണ്ടും ചതിച്ചവൾ, ആബിദീനിന്നെ വീട്ടിലേക്ക് കൊണ്ട് വരണ്ട എന്ന് നീ പറഞ്ഞപ്പോ നിന്നെ പറഞ്ഞു വിശ്വസിപ്പിച്ച് കൊണ്ട് വന്നപ്പോൾ, അവനെ തൻ്റെ ശരീരത്തിൽ തൊടാൻ അനുവദിച്ചപ്പോൾ എല്ലാം അവൾ നിന്നെ ചതിക്കുക ആയിരുന്നു. അവസാനം അവൻ്റെ ബീജം തൻറെ ഗർഭപാത്രത്തിൽ വാങ്ങി അവൻ്റെ കുഞ്ഞിന് ജന്മം കൊടുക്കാൻ തയ്യാറായപ്പോൾ അവൾ ചതിയുടെ സകല സീമകളും ലംഘിച്ചത് നീ അറിഞ്ഞില്ല. 

    നീ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു സ്പാനിഷ് കവിയുമായി ബന്ധപ്പെട്ടതിന് ശേഷം അവളെ നീ സ്വീകരിച്ചത്. അത് നീ അവൾക്ക് നൽകിയ മൗനാനുവാദം ആയിരുന്നു…

    നിന്റെ വിശ്വാസം, നിന്റെ സ്നേഹം, നിന്റെ നിഷ്കളങ്കത — എല്ലാം അവൾ ഉപയോഗിച്ചു. നിന്റെ മനസ്സിന്റെ സുതാര്യത അവൾക്ക് ഒരു അവസരമായി മാറി.

    ഇർഫാൻ, നീ ഇതൊക്കെ അർഹിച്ചിരുന്നോ?

  4. ലോഹിതൻ

    👍👍👍❤️

Leave a Reply

Your email address will not be published. Required fields are marked *