ഫോണില്‍, ഗ്യാലറിയില്‍ അവ പരിശോധിക്കുന്നത് അത്ര സുഖകരമല്ല.
അര മണിക്കൂറെടുത്തു എല്ലാ ഡോക്യുമെന്‍റ്റുകളും പി ഡി എഫ് രൂപത്തിലാക്കാന്‍.
താന്‍ കൈവെച്ചത്, അന്താരാഷ്ട്രരഹസ്യങ്ങളുടെ കാര്യത്തില്‍, ഒരു തിമിംഗലത്തിന്‍റെ മേലെ ആണെന്ന് അഫ്രീന് തോന്നി ഓരോ ഫയലിലൂടെയും കടന്നുപോയപ്പോള്‍.
തുര്‍ക്കി -ചൈന മിസൈല്‍ ഡീല്‍, സിന്ധ്- പ്രവിശ്യാ ഗവര്‍ണര്‍ അമേരിക്കയുമായി നടത്തിയ ആയുധ ഇടപാടുകള്‍, ഡിക്ക് ചെനി- ഏരിയല്‍ ഷാരോണിന്‍റെ ഓഷ്യാന ദ്വീപ് സ്വന്തമാക്കല്‍…
ഇതൊക്കെ എപ്പോള്‍ നടന്നു?
അല്‍-ജസീറയും ബി ബിസിയും സി എന്‍ എന്നുമടക്കം ലോകത്തെ വമ്പന്‍ മാധ്യമ ശ്രദ്ധവെട്ടിച്ച് ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
ലോകത്തെ എത്ര വലിയ കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനനങ്ങളിലും മീഡിയ സ്പൈ നെറ്റ് വര്‍ക്ക് സജീവമാണ്.
എന്നിട്ടും!
പെട്ടെന്ന് അവളുടെ കണ്ണുകള്‍ ആറാമത്തെ ഡോക്യുമെന്‍റ്റിലെ ഹെഡ്ഢിങ്ങില്‍ തറഞ്ഞു.
ഇന്ത്യ ടൈംസ്: ജയന്തി മേത്ത – ഇര്‍ഷാദ് റാവുത്തര്‍.
അവളുടെ ഇടനെഞ്ച് മിടിച്ച് തരിച്ചു.
ശ്വാസം നിലയ്ക്കുന്ന അനുഭവം!
അല്ലാഹ്!
അവള്‍ മന്ത്രിച്ചു.
എന്താണിതില്‍?
മിടിയ്ക്കുന്ന ഹൃദയത്തോടെ അവള്‍ ആ ഫയലിലൂടെ കണ്ണുകളോടിച്ചു.
ഓരോ ലൈന്‍ പിന്നിടുമ്പോഴും അവളില്‍ ഉദ്വേഗം വര്‍ധിച്ചു.
അവസാനം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ അഫ്രീന്‍റെ മനസ്സില്‍ ഉറച്ച ചില തീരുമാനങ്ങള്‍ രൂപപ്പെട്ടിരുന്നു.
***********************
ഇന്ത്യാ ടൈംസിന്‍റെ മാനേജിംഗ് ഡയറക്ക്റ്ററുടെ ഓഫീസ്.
എഫ്സ്റ്റീന്‍ ഫയലുകളെപ്പറ്റി പ്രിന്‍സിപ്പല്‍ കറസ്പ്പോണ്‍ഡെന്‍റ്റ് ശിവ്റാം റെഡ്ഢി തയാറാക്കിയ എഡിറ്റോറിയലിലെ വാക്കുകള്‍ കണ്ണുകള്‍ നട്ടിരിക്കയായിരുന്നു, ജയന്തി മേത്ത.

രാവിലെ കണ്ട് കഥ.. രാത്രി വായിക്കണം.. പിന്നെ രാത്രി സംഗിതം ഫിനിഷ് ചെയ്യണം പ്ലീസ് 🙏
പെട്ടെന്നു സ്മിത കണ്ടപ്പോൾ ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും ആണെന് കരുതി.. 🥺 ഈ കഥ വായിച്ചിട്ട് പറയാം
അഫ്രീൻ,
നീ എന്തൊരു വലിയ വിശ്വാസവഞ്ചനയാണ് ചെയ്തത്.
നീ സഹോദരനെ പോലെ കരുതിയ ഒരാളിന് വേണ്ടി നീതി തേടാൻ ഇറങ്ങിയപ്പോൾ,
നിന്നെ സ്വന്തം ജീവനെ പോലെ സ്നേഹിച്ച ഒരാളുടെ ഹൃദയം നീ തന്നെയാണ് തകർത്തത്.
നിന്റെ സഹോദരൻ അനുഭവിച്ച വേദനയ്ക്കായി നീ നീതി തേടി —
പക്ഷേ അതിനിടയിൽ, നിന്നെ വിശ്വസിച്ച ഒരാളുടെ ജീവിതത്തിൽ
അതിലും വലിയ ശിക്ഷ തന്നെയല്ലേ നീ നൽകിയിരിക്കുന്നത്?.
അഫ്രീൻ
നീ എന്തൊരു വലിയ വിശ്വാസ വഞ്ചന ആണ്. നീ സഹോദരനെ പോലെ കരുതിയ ഒരുവന് വേണ്ടി നീതി വാങ്ങാൻ ഇറങ്ങിയപ്പോൾ നിന്നെ ജീവനായി കരുതിയവനെ നിൻ്റെ സഹോദരൻ അനുഭവിച്ചതിനേക്കാൾ വലിയ ശിക്ഷ അല്ലേ കൊടുത്തത്.
നിന്റെ എഴുത്ത് ഇതിനകം ശക്തമാണ്. അതിനെ കുറച്ച് കൂടുതൽ തീവ്രമാക്കി, വ്യക്തമായി ഇങ്ങനെ മാറ്റാം:
അഫ്രീൻ,
നീ എന്തൊരു വലിയ വിശ്വാസവഞ്ചനയാണ് ചെയ്തത്.
നീ സഹോദരനെ പോലെ കരുതിയ ഒരാളിന് വേണ്ടി നീതി തേടാൻ ഇറങ്ങിയപ്പോൾ,
നിന്നെ സ്വന്തം ജീവനെ പോലെ സ്നേഹിച്ച ഒരാളുടെ ഹൃദയം നീ തന്നെയാണ് തകർത്തത്.
നിന്റെ സഹോദരൻ അനുഭവിച്ച വേദനയ്ക്കായി നീ നീതി തേടി —
പക്ഷേ അതിനിടയിൽ, നിന്നെ വിശ്വസിച്ച ഒരാളുടെ ജീവിതത്തിൽ
അതിലും വലിയ ശിക്ഷ തന്നെയല്ലേ നീ നൽകിയിരിക്കുന്നത്?
നീ പോരാടിയത് നീതിക്കായാണോ,
അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതം തകർക്കാനായിരുന്നോ?
ഇത് ഒരു ചോദ്യം മാത്രമല്ല —
നിന്റെ മനസ്സിന് തന്നെ മറുപടി പറയേണ്ട ഒരു സത്യം ആണ്.
സ്പാനിഷ് കവിയുമായി ഉള്ള നിൻ്റെ ശാരീരിക ബന്ധത്തിന് ശേഷം ഉള്ള നിൻ്റെ കരച്ചിൽ അത് നിന്നെ പ്രാണനായി കണ്ടവനെ ചതിച്ചത് കൊണ്ടല്ല പക്ഷേ നിൻ്റെ ജീവിതം തകരും എന്ന പേടിയിൽ ആയിരുന്നു. അല്ലെങ്കിൽ മദ്യത്തിൻ്റെ പ്രേരണയിൽ നിനക്ക് സംഭവിച്ച അബദ്ധം നീ അടുത്ത നാൾ പകൽ ആവർത്തിക്കില്ലായിരുന്നു….
ഇർഫാൻ നിന്നോട് കാണിച്ച സഹാനുഭൂതി നിനക്ക് തിരിച്ചറിവുകൾ തരുക ആയിരുന്നു, അവനെ, അവൻ്റെ സ്നേഹത്തെ നിനക്ക് ഉപയോഗിക്കാം എന്ന തിരിച്ചറിവ്. എന്തു ഭംഗിയായി നീ അവനെ അവൻ്റെ വിശ്വാസത്തെ സ്നേഹത്തെ പിന്നീട് ഉപയോഗിച്ചു. അങ്ങനെ അല്ലേ ആബിദിനെ നീ വീട്ടിലേക്ക് കൊണ്ട വന്നത്, അവനെ ഇർഫാൻ്റെ മുന്നിൽ വെച്ച് തൊട്ടത്, ഇർഫാൻ അവൻ്റെ ആശങ്കകൾ പറഞ്ഞിട്ടും ആബിദുമായി നീ ബന്ധപ്പെട്ടത്.
അവസാനം ആബിദീൻ്റ കുഞ്ഞിനെ വരവേൽക്കാൻ വരെ തയാറായ നിനക്ക് എന്തു അർഹതയാണ് ഇർഷാദിൻ്റെ ഘാതകരെ വേട്ടയാടാൻ ഉള്ളത്. നീ അവരെക്കാൾ നീച്ചയല്ലേ…
നിന്റെ ആശയം വളരെ കഠിനവും നേരായതുമാണ്. അതിനെ കൂടുതൽ വ്യക്തതയോടെയും തീവ്രതയോടെയും ഇങ്ങനെ അവതരിപ്പിക്കാം:
അഫ്രീൻ,
സ്പാനിഷ് കവിയുമായി ഉണ്ടായ നിന്റെ ശാരീരിക ബന്ധത്തിന് ശേഷം നീ കരഞ്ഞത് —
അത് നിന്നെ പ്രാണനായി സ്നേഹിച്ചവനെ നീ ചതിച്ചതിന്റെ കുറ്റബോധം കൊണ്ടല്ല.
നിന്റെ ജീവിതം തകരുമോ എന്ന പേടി കൊണ്ടായിരുന്നു.
അതല്ലെങ്കിൽ, “മദ്യത്തിന്റെ പ്രേരണയിൽ പറ്റിയ അബദ്ധം” എന്ന് നീ പറഞ്ഞത്
അടുത്ത ദിവസം തന്നെ നീ വീണ്ടും ആവർത്തിക്കില്ലായിരുന്നു.
അത് അബദ്ധമല്ലായിരുന്നു — അത് നീ എടുത്തൊരു തീരുമാനമായിരുന്നു.
ഇർഫാൻ നിന്നോട് കാണിച്ച സഹാനുഭൂതി,
നിനക്ക് ഒരു തിരിച്ചറിവ് തന്നത് —
“ഈ മനുഷ്യനെ, അവന്റെ സ്നേഹത്തെയും വിശ്വാസത്തെയും ഞാൻ ഉപയോഗിക്കാം” എന്നത്.
എത്ര കൃത്യമായി നീ അത് ചെയ്തു.
അങ്ങനെ തന്നെയല്ലേ ആബിദിനെ നീ വീട്ടിലേക്ക് കൊണ്ടുവന്നത്,
ഇർഫാന്റെ മുന്നിൽ വെച്ച് അവനോട് അടുത്തത്,
ഇർഫാൻ തന്റെ ആശങ്കകൾ തുറന്നു പറഞ്ഞിട്ടും
നീ ആബിദുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്തു…
അവസാനം, ആബിദിന്റെ കുഞ്ഞിനെ പോലും സ്വീകരിക്കാൻ തയ്യാറായ നീ —
എന്ത് അർഹതയോടെയാണ് ഇർഷാദിന്റെ ഘാതകരെ തേടി നീതി ചോദിക്കുന്നത്?
സത്യം എന്താണെന്നാൽ,
നീ ശിക്ഷിക്കണമെന്ന് പറയുന്നവരിൽ നിന്നും
നീ വ്യത്യസ്തയല്ല.
ഒരുവിധത്തിൽ, അവരെക്കാൾ താഴെയാണ് നീ.
വായിച്ചിട്ട് അഭിപ്രായം പറയാം ❤️❤️
അല്ലയോ ഇർഫാൻ,
നീ എന്തൊരു ശുദ്ധനായ മനുഷ്യനാണ്…
അഫ്രീൻ നിന്നെ എത്ര നിഷ്ഠൂരമായി ചതിച്ചു എന്ന് നീ ഇന്നും പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. അവൾ പറഞ്ഞ ഓരോ വാക്കിലും, കാട്ടിയ ഓരോ സ്നേഹത്തിലും പോലും ഒരു മറവുണ്ടായിരുന്നു. നീ അവളെ വിശ്വസിച്ചു — കണ്ണടച്ച്.
അഫ്രീൻ അവൾ നിന്നെ എന്ത് ഭംഗി ആയാണ് ചതിക്കുന്നതു. സുന്ദരന്മാരായ പുരുഷന്മാരുടെ കണ്ണുകൾ തൻറെ നഗ്നമേനി കാണുമ്പോൾ തുടയുടെ ഇടയില് ചൊറിച്ചിൽ ഉണ്ടാക്കുമ്പോൾ, Spanish കവിയുടെ കൂടെ വെറും നാല് പെഗ്ഗഇൻ്റെ പേരിൽ ശരീരം പങ്കിട്ട് അടുത്തനാൾ അയാളുടെ കുണ്ണ കണ്ടപ്പോൾ വീണ്ടും തന്നെ അന്ധമായി വിശ്വസിക്കുന്ന നിന്നെ വീണ്ടും ചതിച്ചവൾ, ആബിദീനിന്നെ വീട്ടിലേക്ക് കൊണ്ട് വരണ്ട എന്ന് നീ പറഞ്ഞപ്പോ നിന്നെ പറഞ്ഞു വിശ്വസിപ്പിച്ച് കൊണ്ട് വന്നപ്പോൾ, അവനെ തൻ്റെ ശരീരത്തിൽ തൊടാൻ അനുവദിച്ചപ്പോൾ എല്ലാം അവൾ നിന്നെ ചതിക്കുക ആയിരുന്നു. അവസാനം അവൻ്റെ ബീജം തൻറെ ഗർഭപാത്രത്തിൽ വാങ്ങി അവൻ്റെ കുഞ്ഞിന് ജന്മം കൊടുക്കാൻ തയ്യാറായപ്പോൾ അവൾ ചതിയുടെ സകല സീമകളും ലംഘിച്ചത് നീ അറിഞ്ഞില്ല.
നീ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു സ്പാനിഷ് കവിയുമായി ബന്ധപ്പെട്ടതിന് ശേഷം അവളെ നീ സ്വീകരിച്ചത്. അത് നീ അവൾക്ക് നൽകിയ മൗനാനുവാദം ആയിരുന്നു…
നിന്റെ വിശ്വാസം, നിന്റെ സ്നേഹം, നിന്റെ നിഷ്കളങ്കത — എല്ലാം അവൾ ഉപയോഗിച്ചു. നിന്റെ മനസ്സിന്റെ സുതാര്യത അവൾക്ക് ഒരു അവസരമായി മാറി.
ഇർഫാൻ, നീ ഇതൊക്കെ അർഹിച്ചിരുന്നോ?
👍👍👍❤️
ee rathianubhavangal enn parayumbol enthaanu, actual genre oru clue tharamayirunnu… ithipo 98 page vayikande smithechi…