ജോർജ്ജ് തന്റെ അടുത്ത നീക്കം നടത്തി. വില്ലയിലെ സിസിടിവി ക്യാമറകളുടെ നിയന്ത്രണം ഇപ്പോഴും അവന്റെ കൈവശമായിരുന്നു. സെക്യൂരിറ്റി റൂമിലെ മോണിറ്ററിൽ സൂസന്റെ ഓരോ ചലനവും അവൻ രഹസ്യമായി നിരീക്ഷിച്ചു.
ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ അവളുടെ ടൈറ്റ് വസ്ത്രങ്ങൾക്കുള്ളിൽ വിങ്ങുന്ന ശരീരവും, സ്വിമ്മിങ് പൂളിന്റെ അരികിൽ അവൾ നഗ്നത മറയ്ക്കാതെ കിടക്കുന്നതും അവൻ സൂം ചെയ്ത് നോക്കി. തന്റെ മൊബൈലിൽ അവൻ ആ ദൃശ്യങ്ങൾ പകർത്തി വെച്ചു. പക്ഷേ അതുകൊണ്ട് മാത്രം അവൻ തൃപ്തനായിരുന്നില്ല. അവൾ അറിയാതെ അവളുടെ സ്വകാര്യതയിലേക്ക് അവൻ കടന്നുകയറാൻ തുടങ്ങി.
ഒരു ദിവസം സൂസൻ കുളിക്കാൻ കയറിയ സമയം ജോർജ്ജ് അവളുടെ റൂമിലെത്തി. ബെഡ് സൈഡ് ടേബിളിൽ ഇരുന്ന അവളുടെ ഫോൺ ലോക്ക് ചെയ്തിരുന്നില്ല. വേഗത്തിൽ അവൻ അതിലെ മെസേജുകൾ പരിശോധിച്ചു.
അവിടെയാണ് അവൻ ആ വജ്രായുധം കണ്ടെത്തിയത്. മാത്യു അറിയാത്ത, സൂസന്റെ പഴയൊരു സുഹൃത്തുമായുള്ള വളരെ ‘പേഴ്സണൽ’ ആയ ചാറ്റുകൾ. ചില ഫോട്ടോകളും അതിലുണ്ടായിരുന്നു. ജോർജിന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു.
“സൂസൻ… നിന്റെ പതനം ഇവിടെ തുടങ്ങുന്നു.”
അന്ന് വൈകുന്നേരം സൂസൻ പൂളിന് അരികിലിരുന്ന് ചായ കുടിക്കുമ്പോൾ ജോർജ്ജ് അങ്ങോട്ട് ചെന്നു. പതിവിലും വിപരീതമായി അവൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
“എന്താ ജോർജ്ജ്? ചായ വെച്ചിട്ട് പോകാതെ അവിടെ നിൽക്കുന്നത്?” സൂസൻ ഗമയിൽ ചോദിച്ചു.
ജോർജ്ജ് പതിയെ അവളുടെ അടുത്തേക്ക് നീങ്ങി. “മാഡം, ആ പഴയ സുഹൃത്ത്—അനിൽ—അയാൾ മാത്യു സാറിനെ വിളിച്ചിരുന്നു എന്ന് തോന്നുന്നു.”
