“മാഡം, ഇനി മുതൽ ബെൽ അടിക്കണ്ട. നിങ്ങൾ താഴെ അടുക്കളയിലേക്ക് വന്ന് എനിക്ക് ചായ ഇട്ടു തരണം. ഞാൻ ബാൽക്കണിയിലുണ്ടാകും.”
സൂസന്റെ രക്തം തിളച്ചു. “അവനോ… ഒരു വേലക്കാരനോട് ഞാൻ ചായ ഇട്ടു കൊടുക്കണമെന്നോ?” അവൾക്ക് ദേഷ്യം വന്നെങ്കിലും, ഉടനെ തന്നെ ആ പഴയ ഫോട്ടോകളുടെയും മെസേജുകളുടെയും കാര്യം അവളുടെ ഓർമ്മയിൽ വന്നു. മാത്യു അതറിഞ്ഞാൽ തന്റെ ജീവിതം തീർന്നു.
അവൾ വിറയ്ക്കുന്ന കൈകളോടെ അടുക്കളയിലെത്തി. ചായയിട്ടു. ഒരു ട്രേയിൽ കപ്പുമായി അവൾ ബാൽക്കണിയിലേക്ക് നടന്നു. അവിടെ, നേരത്തെ അവൾ ഇരിക്കാറുള്ള ആ ആഡംബര കസേരയിൽ ജോർജ്ജ് കാലിന്മേൽ കാല് വെച്ചിരിക്കുന്നു. അവന്റെ കയ്യിൽ പത്രമുണ്ട്.
“ഇതാ… നിന്റെ ചായ,” അവൾ പരുഷമായി പറഞ്ഞു.
ജോർജ്ജ് പത്രം താഴ്ത്തി അവളെ നോക്കി. ഒരു പരിഹാസച്ചിരി അവന്റെ മുഖത്തുണ്ടായിരുന്നു. “ശബ്ദം കുറച്ചു കൂടി വിനയമുള്ളതാകാം സൂസൻ. പിന്നെ, വേലക്കാർ ചായ കൊടുക്കുമ്പോൾ നിൽക്കുന്നത് പോലെയല്ല നീ നിൽക്കേണ്ടത്.”
അവൻ അവളെ അടിമുടി നോക്കി. അവൾ ധരിച്ചിരുന്ന നൈറ്റ് ഗൗൺ അല്പം അയഞ്ഞതായിരുന്നു.
“നാളെ മുതൽ ചായ കൊണ്ടുവരുമ്പോൾ ഇതിന്റെ മുകളിൽ നീ ഒന്നും ധരിക്കരുത്. വെറും ഈ നേർത്ത ഗൗൺ മാത്രം മതി. ഇപ്പോൾ… പോയി എന്റെ റൂം വൃത്തിയാക്ക്. അവിടെ ചില സാധനങ്ങൾ അടുക്കി വെക്കാനുണ്ട്.”
രണ്ടു ദിവസം കഴിഞ്ഞ് മാത്യു ബിസിനസ് കാര്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് പോയി. വില്ലയിൽ ഇപ്പോൾ ജോർജ്ജും സൂസനും മാത്രം. ജോർജ്ജ് തന്റെ അടുത്ത പകിട എറിഞ്ഞു.
