രാവിലെ കബീറിക്കയുടെ കാർ വന്നപ്പോൾ തന്നെ മനസിലായി ഇന്ന് എവിടെയോ യാത്ര കാണുമെന്ന്.
അതറിയാൻവേണ്ടി താഴേക്കിറങ്ങി വരുമ്പോഴാണ് നജ്മ താത്താ ഒരു പര്ദ്ദയുമൊക്കെ ഇട്ടുകൊണ്ട് വാതിലും തുറന്നിറങ്ങി വരുന്നത്….
അനീഷിനെ കണ്ട കബീറിക്കയും കബീറിക്ക കാണാതെ നജ്മയും ചുണ്ടിൽ പുഞ്ചിരി വിടർത്തി.
എന്നാൽ ഇക്ക കൂടെ ഉള്ളതുകൊണ്ടുതന്നെ ഒരു സംസാരത്തിനു നിൽക്കാതെ കാറിന്റെ ഡോർ തുറന്നു അവൾ അകത്തേക്ക് കയറി….
“”എവിടേയ്ക്കാ ഇക്കാ………
വല്ല വിശേഷവും ഉണ്ടോ.?”” അനീഷ് അയാളോട് തിരക്കി.
“”ആഹ്ഹ ഒരു മരിപ്പുണ്ട് അനീഷേ………
അതിനു പോകാനായി ഇറങ്ങിയതാ.””
“”മ്മ്മ്……… ശരിയിക്കാ എങ്കിൽ
പൊയ്‌വാ”” അവൻ പറഞ്ഞുകൊണ്ട് തിരികെ നടന്നു.
മൂഞ്ചിയ മുഖഭാവവുമായി വീട്ടിലേക്കു കയറുമ്പോൾ താത്തായെ ഓഫീസിലിട്ടു കളിക്കാനുള്ള ആഗ്രഹവും തകർന്നുപോയിരുന്നു.
പകൽ കിട്ടിയില്ലെങ്കിൽ രാത്രി………………
ഉള്ളാൾ സ്വയം ആശ്വസിച്ച അനീഷ് എസ്റ്റേറ്റിലേക്കുപോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി.
____________________
സമയം മുന്നോട്ടുനീങ്ങി……………
തിരക്കെല്ലാം ഒഴിഞ്ഞതുകൊണ്ടുതന്നെ എസ്റ്റേറ്റിൽ ജോലിക്കാരും വളരെ കുറവായിരുന്നു. വെറുതെ ഓഫീസ് മുറിയിൽ ഇരുന്നു ഫോണിലും കളിച്ചു സമയം കളയുമ്പോഴാണ് അവന്റെ മനസിലേക്ക് നിമ്മിയുടെ കാര്യം ഓർമ്മ വരുന്നത്.
നജ്മയുടെ കാര്യം പറഞ്ഞതുപോലെ തന്നെയാണ് നിമ്മിച്ചേച്ചിയുടെ കാര്യവും……
രണ്ടുദിവസമായി പലതവണ ചേച്ചി വിളിക്കുകയും മെസ്സേജ് ആയേക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും
അവൾ ആഗ്രഹിച്ചൊരു രീതിയിൽ പെരുമാറാനോ ഒന്നു സുഖിപ്പിച്ചു നിർത്താനോ ഒന്നും കഴിഞ്ഞിരുന്നില്ല.
ഒന്നു വിളിക്കാം എന്നും കരുതി ഫോൺ കയ്യിലെക്കെടുക്കുമ്പോഴാണ് വാട്ട്സാപ്പിൽ ഒരു മെസ്സേജ് വന്നു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്.
ഫോൺ സൈലന്റ് ആയതിനാൽ ആണ് ശബ്ദം കേൾക്കാതെ പോയത്….
