“കൃതികാ, ടൈം ആയി. പുള്ളി വില്ലയിൽ വെയിറ്റിംഗ് ആണ്. വേഗം ഇറങ്ങിക്കോ!”
ഒരു ദീർഘശ്വാസമെടുത്ത് കൃതിക ഫ്ലാറ്റിന്റെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
………….
ആ വില്ല ഒരു സ്വപ്നലോകം പോലെയായിരുന്നു. ഇറ്റാലിയൻ മാർബിളുകൾ പാകിയ തറയും, ചുവരുകളിൽ സ്വർണ്ണനിറത്തിലുള്ള അലങ്കാരപ്പണികളും ആഡംബരത്തിന്റെ പൂർണ്ണരൂപം വിളിച്ചോധി .
വിശാലമായ ഹാളിന്റെ ഒരറ്റത്ത് ഗ്ലാസ് വാതിലുകൾക്കപ്പുറം നീലവെളിച്ചത്തിൽ തിളങ്ങുന്ന സ്വിമ്മിംഗ് പൂൾ. മുറിക്കുള്ളിൽ ചന്ദനത്തിരിയുടെയും വിലകൂടിയ പെർഫ്യൂമിന്റെയും ഗന്ധം കലർന്നുനിന്നു.
ഹാളിന്റെ മധ്യത്തിലായി കിടക്കുന്ന വലിയ കൗച്ചിൽ സാഗർ ഇരിക്കുകയായിരുന്നു. മകൻ ടിനു പറഞ്ഞതുപോലെ ഒരു ബിസിനസുകാരന്റെ എല്ലാ ഗാംഭീര്യവും അയാളിലുണ്ട്. വെളുത്ത ഒരു ചെറിയ ബർമുഡ മാത്രമാണ് വേഷം. ജിമ്മിൽ പോയി ഉറപ്പിച്ചെടുത്ത ശരീരം,നെഞ്ചിലെ രോമക്കാടുകളും കൈകളിലെ മാസിൽസ്സും അയാളുടെ പൗരുഷം വിളിച്ചോതുന്നു.
കയ്യിലിരുന്ന ഗ്ലാസിലെ സ്കോച്ച് വിസ്കിയിൽ ഐസ് ക്യൂബുകൾ തമ്മിൽ മുട്ടി നേർത്ത ശബ്ദമുണ്ടാക്കി. ഓരോ സിപ്പും എടുക്കുമ്പോൾ അയാൾ ആ മുറിയിലെ നിശബ്ദത ആസ്വദിക്കുകയായിരുന്നു.
പെട്ടെന്നാണ് ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കാളിംഗ് ബെൽ മുഴങ്ങിയത്. മസ്സാജിനുള്ള പെൺകുട്ടി എത്തിയെന്ന് ഉറപ്പിച്ച സാഗർ, ഗ്ലാസ് മേശപ്പുറത്ത് വെച്ച് പതുക്കെ എഴുന്നേറ്റു വാതിലിലേക്ക് നടന്നു.
സാഗർ വാതിൽ തുറന്നതും കണ്ടത് താൻ പ്രതീക്ഷിച്ച ആ നേപ്പാളി പെൺകുട്ടിയെയല്ല. മുന്നിൽ നിൽക്കുന്നത് ആറ്റൻ ചരക്കായ മറ്റൊരു പെൺകുട്ടി കൃതിക!
