താരയുടെ മനസ്സിൽ അവനോടുള്ള വെറുപ്പ് ഒരു കനലായി ജ്വലിച്ചു. ക്ലാസ്സിൽ തനിക്ക് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കുന്നവൻ! പഠിക്കില്ലെന്ന് മാത്രമല്ല, മറ്റുള്ളവരെ പഠിക്കാൻ സമ്മതിക്കുകയുമില്ല. ഓരോ ടീച്ചർമാർ ക്ലാസ്സിൽ വരുമ്പോഴും അവരുടെ ശരീരഭാഗങ്ങളിൽ കണ്ണെറിഞ്ഞു നടക്കുന്ന ആ ‘വായിനോക്കി’ പയ്യൻ. പക്ഷേ, ഇപ്പോൾ ഇതൊരു ടൂറാണ്, ക്ലാസ്സല്ല. ആ ഒരു ചിന്തയിൽ അവർ തന്റെ ദേഷ്യം ഉള്ളിലൊതുക്കി മുഖത്ത് ഒരു കൃത്രിമ പുഞ്ചിരി വരുത്തി.
”ജോജോ… നീ പോയില്ലേ?”
ഒരു ദീർഘനിശ്വാസത്തോടെ താര ചോദിച്ചു.
”ഇല്ല ടീച്ചറേ, ഞാൻ ടീച്ചറുടെ കൂടെ പോകാമെന്ന് വിചാരിച്ചു.”
അവന്റെ വാക്കുകളിൽ ഒരു പ്രത്യേക താളം ഉണ്ടായിരുന്നു.
”അതെന്താ?”
താരയുടെ നെറ്റി ചുളിഞ്ഞു. സംശയം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
”പീതാംബരൻ സാറും കുറച്ച് പിള്ളേരും ഒന്നാമത്തെ ഫിനിഷിങ് പോയിന്റിൽ ഉണ്ട്. ഇവിടെ നിന്ന് പുറപ്പെടുന്ന അടുത്ത ബലൂണിൽ അവരെ കൂടി കയറ്റണം. ഞാനും ടീച്ചറും ആ ചുവന്ന ബലൂണിൽ കയറി അങ്ങോട്ട് ചെല്ലാനാണ് സാർ പറഞ്ഞേക്കുന്നത്.”
ജോജോ വളരെ കാര്യഗൗരവത്തോടെ കള്ളം പറഞ്ഞു. സത്യത്തിൽ താരയെ തനിച്ചു കിട്ടാൻ അവൻ മെനഞ്ഞെടുത്ത തന്ത്രമായിരുന്നു അത്.
”മ്മ്… ശരി, വാ പോയേക്കാം.”
താര സമ്മതിച്ചു.
ജോജോയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. അവൻ മെല്ലെ ചോദിച്ചു,
“അപ്പോൾ ടീച്ചർക്ക് പേടിയില്ലേ?”
”ഇല്ലടാ…”
തന്റെ അഭിമാനം കാക്കാൻ വേണ്ടി ഉള്ളിലെ വിറയൽ മറച്ചുവെച്ച് താര മറുപടി നൽകി.
