അരുണിൻ്റെ കൈയിൽ ഒരു വിറയലുണ്ടായി.
അമ്മൂമ്മയുടെ കഥയുടെ അവസാന വാക്കുകൾ മുറിയിൽ നിശബ്ദത നിറച്ചു.
അരുണും അരുണിമയും ദീർഘ നിശ്വാസമെടുത്തു.
“അതിനു ശേഷം എന്തു സംഭവിച്ചു?” അരുൺ ചോദിച്ചു.
“അവർ അവൾ കൊല്ലപ്പെട്ട സ്ഥലത്തു ഒരു കാവു പണിതു. ചുറ്റിനും കൽത്തൂൺ ഒക്കെയായി ഒരു പഴയ അമ്പലം പോലെ. അതിന് ശേഷം അവിടെ പത്മയുടെ ശിൽപം പ്രതിഷ്ഠ ചെയ്തു.” അമ്മൂമ്മ പറഞ്ഞു,
“ഈ വീടിൻ്റെ പുറകിലെ വനത്തിലാണ് അത്. ഇന്നും അതവിടെയുണ്ട്. എല്ലാവരാലും വിസ്മരിക്കപ്പെട്ട്. നിങ്ങൾക്ക് വേണമെങ്കിൽ പോയി നോക്കാം.
പണ്ടു കാലത്ത് നിങ്ങളെ പോലെ ആങ്ങളയും പെങ്ങളും ഒരു വീട്ടിൽ ഉണ്ടായാൽ അവർ എല്ലാ വർഷവും മുടങ്ങാതെ ആ കാവിൽ പോയി പത്മയോട് പ്രാർഥിക്കുമായിരുന്നു.
കാലക്രമേണ അതെല്ലാം നിന്നുപോയി.”
അരുണിനു അപ്പോൾ കാര്യങ്ങൾ മനസ്സിലായി. എന്തിനാണ് ചേച്ചി ഈ കഥ ഇപ്പോൾ ചോദിച്ചതെന്ന്.
അരുണിമയുടെ കാമുകൻ തൻ്റെ ശരീരത്തിൽ കയറിയതിനു ശേഷം ആത്മാക്കളും പ്രേതങ്ങളും എല്ലാം വിശ്വസിക്കേണ്ട സംഗതികളായി കഴിഞ്ഞിരുന്നു.
അരുൺ: “അമ്മൂമ്മേ, പത്മ തിരിച്ചുവന്നാൽ ഏന്താണ് സംഭവിക്കുക?”
അമ്മൂമ്മ: “അതിനെ പറ്റി ആർക്കുമറിയില്ല. ഈ പുസ്തകത്തിലും കൂടുതലായി ഒന്നും ഇല്ല അപ്പു.. ഈ കാലത്തൊക്കെ ആരെങ്കിലും ഇത് വിശ്വസിക്കുമോ. വിശ്വസിച്ചാൽ തന്നെ ഏതെങ്കിലും സഹോദരനും സഹോദരിയും ലൈംഗികബന്ധം നടത്തുമോ?.. അതുകൊണ്ടു മക്കൾ ഒന്നുംകൊണ്ട് പേടിക്കേണ്ട..”
അത്രയും പറഞ്ഞ് അമ്മൂമ്മ അവരെ പറഞ്ഞയച്ചു ഉറങ്ങാൻ പോയി.
അമ്മൂമ്മയുടെ മുറിയിൽ നിന്നിറങ്ങി അരുണും ചേച്ചിയും അവരുടെ മുറിയിലേക്കു നടന്നു.
