കള്ളൻ തന്ന ഭാഗ്യം [ജോൺ എബ്രഹാം] 35

​ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോൾ അഭിയുടെ മേൽചുണ്ടിൽ പാലിന്റെയും ഈത്തപ്പഴത്തിന്റെയും ഒരു നേർത്ത പാട പറ്റിപ്പിടിച്ചിരുന്നു.

​”ടാ… ചുണ്ടിൽ ജ്യൂസ് ഇരിക്കുന്നത് കണ്ടില്ലേ?” എന്ന് പറഞ്ഞ് അയിഷാത്ത പതുക്കെ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.

​താത്ത തന്റെ ചൂണ്ടുവിരൽ പതുക്കെ ഉയർത്തി അഭിയുടെ മേൽചുണ്ടിൽ പറ്റിയിരുന്ന ആ ജ്യൂസ് പാട പതുക്കെ തോണ്ടിയെടുത്തു. ആ സ്പർശനത്തിൽ അഭിയുടെ ഉള്ളിലൂടെ ഒരു കറന്റ് അടിച്ചതുപോലെ തോന്നി. അവൻ ശ്വാസമടക്കി നിന്നു. അയിഷാത്ത ആ വിരൽ പിൻവലിക്കാതെ, അഭിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ആ വിരൽ സ്വന്തം വായിലേക്ക് വെച്ച് പതുക്കെ ഊമ്പി എടുത്തു.

​അത് കണ്ടതും അഭിയുടെ നിയന്ത്രണം പാളുന്നതുപോലെ തോന്നി. ആ ഒരു നീക്കം അവനെ ശരിക്കും തളർത്തിക്കളഞ്ഞു.  ആ തണുത്ത രാത്രിയിൽ, അടുക്കളയിലെ മങ്ങിയ വെളിച്ചത്തിൽ അയിഷാത്തയുടെ ആ പ്രവൃത്തി അവനിൽ വല്ലാത്തൊരു ലഹരി പടർത്തി.
​താത്ത വീണ്ടും അവന്റെ അടുത്തേക്ക് ഒന്നുകൂടി അടുത്തു. അവളുടെ ശ്വാസം അഭിയുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. “എങ്ങനെയുണ്ട്… മധുരമുണ്ടോ?” താത്ത താഴ്ന്ന സ്വരത്തിൽ ചോദിച്ചു.നല്ല മധുരം ഉണ്ട് അയിഷാത്ത..

അടുക്കളയിലെ ആ ചൂടുപിടിച്ച അന്തരീക്ഷത്തിൽ നിന്ന് രണ്ടുപേരും പതുക്കെ മുറിയിലേക്ക് നടന്നു. അഭിയുടെ ഉള്ളിൽ ഈത്തപ്പഴം ജ്യൂസിനേക്കാൾ വലിയൊരു ലഹരി അപ്പോഴേക്കും പടർന്നു കഴിഞ്ഞിരുന്നു.

​മുറിയിൽ എത്തിയപ്പോൾ ഇന്നലത്തെ അതേ സാഹചര്യം. സീറോ ബൾബിന്റെ ആ മങ്ങിയ ചുവപ്പുകലർന്ന വെളിച്ചം. കട്ടിലിൽ അയിഷാത്തയുടെ വലിയ മകൻ  നല്ല ഉറക്കത്തിലാണ്. താഴെ പായയിൽ രണ്ടു വയസ്സുകാരൻ കുഞ്ഞും.

The Author

Leave a Reply

Your email address will not be published. Required fields are marked *