“വന്നാലും തമ്പ്രാ….” കാർത്തു ക്ഷണിച്ചു. രവി എഴുന്നേറ്റ് അവർ തെളിയിച്ച വെളിച്ചത്തിന് പിന്നാലെ നടന്നു. കാർമേഘങ്ങൾ ചന്ദ്രൻ്റെ വെളിച്ചത്തെ ഇടയ്ക്കിടെ മറച്ചുകൊണ്ടിരുന്നു. മങ്ങിയ വെളിച്ചത്തിലും, തമ്മിൽ ഉരയുന്ന കർത്താവിൻ്റെ രണ്ട് ചന്തിപ്പന്തുകളിൽ രവിയുടെ കണ്ണുകൾ ഉടക്കി. കടിച്ച് വലിക്കാൻ പറ്റുന്ന സൂപ്പർ കുണ്ടി! ഇതിനുള്ളിൽ തൻ്റെ കൊമ്പനെ അൽപ്പനേരം തളയ്ക്കണം. രവി കണക്ക് കൂട്ടി.
തെങ്ങും കവുങ്ങും നിറഞ്ഞ ഇടത്തിലൂടെ രണ്ടുമൂന്ന് മിനിറ്റ് നടന്നതും, പറമ്പിൽ കുഴിച്ച ഒരു കൊച്ചുകുളത്തിനരികിൽ അവർ എത്തി.
“ദാ.. ഇതിൽ നമുക്ക് നീരാടാം…” കൈയ്യിലെ ടോർച്ചും തോർത്ത് മുണ്ടും അരികിൽ വച്ച്, കാർത്തു ചെറിയ കല്ലുകൾ പാകിയ പടവുകൾ ഇറങ്ങി.
“ഇതൊക്കെ നനയില്ലേ…” രവി കുളത്തിലേക്ക് ഇറങ്ങാൻ മടിച്ചു.
“ഒന്നര ഏക്കർ സ്ഥലത്ത്, ഇവിടെ, ഈ രാത്രിയിൽ നമ്മൾ രണ്ടുപേർ മാത്രം.. അടുത്തൊന്നും ഒരു വീടുപോലും ഇല്ല. പിന്നെ നമുക്കെന്തിന് തുണി തമ്പ്രാ..???” അവർ പറഞ്ഞു.
“എൻ്റെ കാർത്തു… ഈ തമ്പ്രാ വിളി ഇനി വേണ്ട… എനിക്ക് ഒരു പേരുണ്ട്… രവി.. അത് വിളിച്ചാൽ മതി…” രവി പടവിൽ നിന്നു.
“വേണ്ട തമ്പ്രാ… എനിക്ക് തമ്പ്രാ എന്ന് വിളിക്കുന്നതാണ് ഇഷ്ടം.. പിന്നെ അനുവദിച്ചാൽ, എൻ്റെ തമ്പ്രാ… എന്ന് വിളിക്കാം…” കാർത്തുവിൻ്റെ കണ്ണുകളിൽ തിളക്കം.
“എന്നാൽ അങ്ങിനെ ആവട്ടെ… ഞാൻ നിർബന്ധിക്കുന്നില്ല…” രവി കാൽ വെള്ളത്തിൽ മുക്കി.
“കഴിഞ്ഞ ദിവസം തങ്കത്തിനെ കണ്ടപ്പോൾ, എൻ്റെ ഈ തമ്പ്രാൻ്റെ കഴിവുകൾ സവിസ്തരം അവൾ പറഞ്ഞു. കേട്ടപ്പോൾ മുതൽ തുടങ്ങിയതാ എൻ്റെ ഉള്ളിൽ അടങ്ങാത്ത കഴപ്പ്. രാഘവേട്ടൻ സ്നേഹമുള്ളയാളാണ്. പക്ഷേ, ഒരു പെണ്ണിന് സ്നേഹം വാരിക്കോരി കൊടുത്താൽ അവളിലെ തീ അണയ്ക്കാൻ പറ്റില്ലല്ലോ…
