ക്ലാസ്സ്മുറിയിൽ നൂറുകണക്കിന് കുട്ടികളെ നിയന്ത്രിക്കുന്ന ആ പ്രൊഫസർ എൻ്റെ കിടക്കയിൽ പൂർണ്ണമായും എനിക്ക് കീഴടങ്ങി. എൻ്റെ ഓരോ ചലനത്തിലും അവർ അടക്കിപ്പിടിച്ച ശബ്ദത്തിൽ സ്വർഗ്ഗം കാണുന്നതുപോലെ എനിക്ക് തോന്നി. ഒരു സാധാരണക്കാരനായ എനിക്ക്, സമൂഹത്തിൽ ഇത്രയും വിലയുള്ള ഒരു സ്ത്രീയുടെ മേൽ ലഭിച്ച ഈ അധികാരം വല്ലാത്തൊരു ലഹരിയായിരുന്നു. മണിക്കൂറുകൾ നീണ്ട ആ ബന്ധത്തിനൊടുവിൽ, വിയർപ്പിൽ കുളിച്ച് എൻ്റെ നെഞ്ചിൽ കിടക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ദീപ്തി: “ഇതുപോലൊരു രാത്രിക്ക് വേണ്ടിയാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്. എൻ്റെ ഭർത്താവിൻ്റെ പണത്തിനോ പ്രതാപത്തിനോ എനിക്ക് ഈ സുഖം നൽകാൻ കഴിഞ്ഞിട്ടില്ല. നീ എനിക്ക് നൽകിയത് എൻ്റെ നഷ്ടപ്പെട്ട യൗവനമാണ്.”
അന്ന് രാത്രി അവിടെ നിന്ന് മടങ്ങുമ്പോൾ അവർ എനിക്ക് പണമൊന്നും തന്നില്ല, പകരം വിലപിടിപ്പുള്ള ഒരു വലിയ സ്വർണ്ണ ചെയിൻ ആണ് എൻ്റെ കഴുത്തിൽ അണിയിച്ചു തന്നത്.
നാട്ടുകാരുടെ മുന്നിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ പ്രൊഫസർ ദീപ്തി, ഇപ്പോൾ എൻ്റെ സ്ഥിരം ക്ലയൻ്റുകളിൽ ഒരാളായി മാറിയിരിക്കുന്നു. പണവും പ്രതാപവും മാത്രമല്ല, നാട്ടിലെ ഉന്നതരുടെ രഹസ്യങ്ങളും ഇപ്പോൾ എൻ്റെ പോക്കറ്റിലാണ്.
🏓🏓🏓🏓🏓🏓🏓🏓🏓🏓🏓
ഗീതാ മേനോൻ എൻ്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു തന്ന ആ വാട്സാപ്പ് ഗ്രൂപ്പ് എൻ്റെ ജീവിതത്തിലെ ഒരു മാന്ത്രിക വിളക്കായിരുന്നു. ‘കായംകുളം കിംഗ്’ എന്ന എൻ്റെ പേരിലുള്ള ആ ഗ്രൂപ്പിൽ ആകെ പത്തോ പന്ത്രണ്ടോ അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും സമൂഹത്തിൽ ഉന്നത നിലയിലുള്ള, എന്നാൽ മുഖമില്ലാത്ത അക്കൗണ്ടുകൾ. പ്രൊഫൈൽ പിക്ചറുകൾക്ക് പകരം പൂക്കളുടെയോ പ്രകൃതിദൃശ്യങ്ങളുടെയോ ചിത്രങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവിടുത്തെ ചാറ്റുകൾ വളരെ ലളിതമായിരുന്നു. ഒരു തീയതി, സമയം, പിന്നെ ഒരു ലൊക്കേഷൻ. ചിലപ്പോൾ ഗീതാ മേനോൻ തന്നെ നേരിട്ട് വിളിച്ചു പറയും, “നാളെ കൊച്ചിയിൽ ഒരു വി.ഐ.പി ഉണ്ട്, തയ്യാറായിക്കോ.”

എല്ലാവരും വായിച്ച് കമൻ്റിടണേ… പുതിയ ശൈലിയാണ്.