പ്രൊഫസർ ദീപ്തിയുമായുള്ള ആ രാത്രിക്ക് ശേഷം എൻ്റെ ആത്മവിശ്വാസം വാനോളമുയർന്നിരുന്നു. നാട്ടിലെ മാന്യതയുടെ മുഖംമൂടികൾ എനിക്ക് മുന്നിൽ അഴിഞ്ഞുവീണത് എന്നെ കൂടുതൽ ധൈര്യവാനാക്കി.
അങ്ങനെയിരിക്കെയാണ് ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ആ ഗ്രൂപ്പിൽ ഒരു പുതിയ മെസ്സേജ് വന്നത്.
“Looking for the King. This Saturday night. Grand Hyatt, Bolgatty. No limits.”
കൊച്ചിയിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നാണ് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത്. അവിടെ ഒരു രാത്രി തങ്ങാൻ തന്നെ പതിനായിരങ്ങൾ വേണം. ഈ ക്ലയൻ്റ് സാധാരണക്കാരിയല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ഗീതാ മേനോൻ എനിക്ക് പേഴ്സണലായി മെസ്സേജ് അയച്ചു: “വളരെ ശ്രദ്ധിക്കണം. വലിയൊരു ഡോക്ടറാണ്. കേരളത്തിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റ്. ഭർത്താവ് പ്രശസ്തനായ കാർഡിയോളജിസ്റ്റും. പൈസ ഒരു പ്രശ്നമല്ല, പക്ഷേ പെർഫോമൻസ് ടോപ്പ് ക്ലാസ് ആയിരിക്കണം.”
കൊച്ചിയിലെ ആഡംബരത്തിലേക്ക്
ശനിയാഴ്ച വൈകുന്നേരം എൻ്റെ ബുള്ളറ്റ് കൊച്ചിയിലേക്ക് കുതിക്കുമ്പോൾ എൻ്റെ ഞരമ്പുകളിൽ വല്ലാത്തൊരു ആവേശമായിരുന്നു. ഗ്രാൻഡ് ഹയാത്തിൻ്റെ വിശാലമായ പാർക്കിംഗിൽ വണ്ടി വെച്ച്, വിലകൂടിയ ഷർട്ടും പെർഫ്യൂമും ധരിച്ച് ഞാൻ റിസപ്ഷനിലേക്ക് നടന്നു. എനിക്ക് നൽകിയിരുന്ന റൂം നമ്പർ 604 ആയിരുന്നു. വലിയൊരു സ്യൂട്ട് റൂം.
കോളിംഗ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് ഡോക്ടർ രാധികയായിരുന്നു. പ്രായം ഏകദേശം 45 അടുപ്പിച്ച് വരും. പക്ഷേ അവരുടെ ശരീരം കണ്ടാൽ ഒരു 30 വയസ്സുകാരിയെപ്പോലെ തോന്നും. കൃത്യമായി വ്യായാമം ചെയ്ത് പരിപാലിക്കുന്ന ശരീരം. ഒരു സിൽക്ക് ബാത്ത് റോബ് മാത്രമായിരുന്നു അവരുടെ വേഷം. കയ്യിൽ ഒരു ഗ്ലാസ്സ് വിദേശ മദ്യമുണ്ടായിരുന്നു.
ഡോ. രാധിക: “കയറി വാ… വാട്സാപ്പിലെ ചിത്രങ്ങളേക്കാൾ നേരിട്ട് കാണാൻ നല്ല ലുക്ക് ഉണ്ടല്ലോ.” അവരുടെ ശബ്ദം വളരെ സ്മൂത്ത് ആയിരുന്നു.

എല്ലാവരും വായിച്ച് കമൻ്റിടണേ… പുതിയ ശൈലിയാണ്.