കിട്ടപുരാണം – സർഗ്ഗം ഒന്ന്‌ [ഋഷി] 482

കഴുകി വൃത്തിയാക്കിയ തൊഴുത്തും, തെങ്ങിന്റെ ചോട്ടിലിട്ട ചാണകവും പിന്നെ കരാറിലില്ലാത്ത, പശുക്കളെ കുളിപ്പിച്ചതും കണ്ട ലക്ഷ്മിയമ്മയുടെ കണ്ണുകൾ വിടർന്നു.

എന്റെ കുട്ടാ! അവർ കിട്ടന്റെ കവിളത്തൊരുമ്മ കൊടുത്തു. പെട്ടെന്ന് മൗനിയായ കിട്ടനെ അവരൊന്നു നോക്കി.

നിനക്കെന്നാ പറ്റി? അവരന്വേഷിച്ചു. പരിചയമില്ലാത്ത എന്തിനോടുമുള്ള കൗതുകം!

അതമ്മായീ! അവൻ തൊഴുത്തിന്റെ അരമതിലിൽ ഇരുന്നു. അച്ഛനെന്നെ കണ്ടാ ചതുർത്ഥിയാ! അമ്മേം… അങ്ങനൊന്നും നല്ലൊരു വാക്കു പറയുകേല. അപ്പോ… എനിക്കിതൊന്നും കേട്ടു പരിചയമില്ലെന്റെ അമ്മായീ! അവൻ സരളമായി ചിരിച്ചു.

ചിരിക്കുമ്പോൾ ചിമ്മുന്ന അവന്റെ കണ്ണുകളും വിടർന്ന ചുണ്ടുകൾക്കിടയിൽ തെളിയുന്ന നിരയൊത്ത പല്ലുകളും, അവന്റെ നിഷ്കളങ്കമായ ഭാവവും കണ്ട് ലക്ഷ്മിയമ്മയ്ക്കു പാവം തോന്നി.

എടാ മോനേ! അവരവന്റെ തോളത്തു കൈവെച്ചു. നിന്റച്ഛനും അമ്മയ്ക്കും സംസാരിക്കാനോ പെരുമാറാനോ അറിയത്തില്ല. നീ അവരു പറയണതൊന്നും ഗൗനിക്കണ്ട. നീ നല്ല പണിയെടുക്കണ ചെറുക്കനാണ്. നിനക്കെപ്പ വേണേലും ഈ ലക്ഷ്മിയമ്മായി ഒണ്ടു കേട്ടോടാ!

കിട്ടന്റെ ചിരി പിന്നെയും വിടർന്നു.

ആ നീ പോയി ആ തിണ്ണേലിരിക്കണ മൊന്തയെടുത്തോണ്ടു വാ. ലക്ഷ്മിയമ്മ ഒരു കപ്പിൽ വെള്ളം നിറയ്ക്കാൻ പോയി. ഇന്നെന്റെ മക്കളെ കറന്നിട്ടില്ല.

അവർ കുനിഞ്ഞു നിന്നു പശുവിന്റെയകിടു കഴുകി. പിന്നിലേക്കു തള്ളിയ അവരുടെ കൊഴുത്ത കുണ്ടിക്കൊരടി കൊടുക്കാൻ കിട്ടന്റെ കൈ തരിച്ചു. ഇതെന്നാ മത്തങ്ങയോ! ആ സഹൃദയൻ ചിന്തിച്ചുപോയി. അറിയാതവൻ അങ്ങോട്ടു നീങ്ങി.

കറക്കാനായി ലക്ഷ്മിയമ്മ പെട്ടെന്നു കവച്ചിരുന്നു. ആ കുണ്ടിപ്പർവ്വതങ്ങളെ താങ്ങാനുള്ള കെല്പ് പഴയ ഒറ്റമുണ്ടിനില്ലായിരുന്നു… പർർർ…..  കൃത്യമായി അവരുടെ അഗാധമായ കുണ്ടിയിടുക്കിൽ വെച്ച് ആ മുണ്ടുകീറി! അയ്യോ! അവരൊന്നു തിരിഞ്ഞു നോക്കി. അമ്മേ! അതൊരു കരച്ചിലായി…

എന്താമ്മായീ? മുക്കാലും വെളിയിലായ ആ വെളുത്തു കൊഴുത്ത കുണ്ടികളും,  മൈരുകൾ തലനീട്ടുന്ന വിടർന്ന കുണ്ടിയിടുക്കും കണ്ടന്തംവിട്ടു നിന്ന കിട്ടൻ ഞെട്ടിയുണർന്നു.

കുണ്ടിയിടുക്കിൽ വായുസഞ്ചാരം നടന്നപ്പോൾ മുണ്ട് എവിടെയാണ് കീറിയതെന്ന് ലക്ഷ്മിയമ്മയ്ക്കു പിടികിട്ടി. പക്ഷേ ഞെട്ടിത്തിരിഞ്ഞപ്പോൾ അവരുടെ നടുവിനൊരു പിടുത്തം വന്ന് നൊന്തു കരഞ്ഞതാണ്.

നിന്റെ തോർത്തെടുത്തെന്റെ അരേല് ചുറ്റടാ പട്ടീ! കാഴ്ച്ചേം കണ്ടു നിക്കാതെ! ദേഷ്യവും, സങ്കടവും, വേദനയുമെല്ലാം  അവരുടെ ചീറലിലുണ്ടായിരുന്നു!

ഇങ്ങനിരിക്കുമ്പം എങ്ങനാ തോർത്തുടുപ്പിക്കുകാ? ആ കുണ്ടിയിടുക്കിൽ ആർത്തിയോടെ നോക്കി, കിട്ടനൊരു സാങ്കേതിക തടസ്സമുന്നയിച്ചു.

അതുശരിയാണല്ലോ! തടിച്ച തുടകളിലമർന്ന വയറിനെയോർത്ത് ലക്ഷ്മിയമ്മ ചിന്തിച്ചു. എന്നെയൊന്നെണീപ്പിക്കടാ!

കിട്ടൻ പൊറകിൽ നിന്നും അമ്മായിയുടെ നനഞ കക്ഷങ്ങളിൽ കൈകടത്തി എണീപ്പിക്കാൻ ശ്രമിച്ചു…

അയ്യോ! വലിക്കാതെടാ! നടുവിലെ പിടുത്തം വലിഞ്ഞപ്പോൾ അവർക്കു നൊന്തു. താഴേന്ന് താങ്ങടാ! തടിച്ച ചന്തികൾ വെളിയിലായ കാര്യമവർ മറന്നു!

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

123 Comments

Add a Comment
  1. Ee ammayimare kalikkunnath ingane varnikkan ivide ningalallathe vere oralilla. Avarude pro featuresum ithra detail ayi avatharipikunnathinu thanks.ere pratheekshakalode rishivarya

  2. bro oru rekshem ella polich aduki

    1. വളരെ നന്ദി, സാഗർ.

Leave a Reply

Your email address will not be published. Required fields are marked *