മിന്നായം കണക്കേ കണ്ടുള്ളു എങ്കിലും വിഗ്രഹത്തെ കുറിച്ച് ഒരു സാമാന്യ ധാരണ രമ്യയ്ക്ക് ഉണ്ടായി
” എന്റമ്മോ… തലമുറ തോറും ഇതങ്ങ് പെരുകുവാന്നോ? ”
രമ്യയുടെ മനസ്സിൽ കുസൃതി നിറഞ്ഞു
“അങ്ങു ന്നിന്റെ തന്നെ ഞെങ്ങി ഞരങ്ങിയാ…ഇക്കണക്കിന്…. ഇതെങ്ങാൻ…? മൂലോം പൂരാടവും ഒന്നായത് തന്നെ…”
രമ്യയ്ക്ക് പേടി തോന്നി
ആരും കാണാതെ തിരിഞ്ഞ് നിന്ന് മുണ്ടിന്റെ കുത്തിലൂടെ രമ്യ കൈയിറക്കി….
“കള്ളമല്ല… കുഞ്ഞ് പറഞ്ഞത്……! അല്ലേലും വടിക്കാറായിട്ടുണ്ട്…”
മുടിച്ചുരുളുകൾ നീട്ടി വലിച്ച് രമ്യ മനസ്സിൽ പറഞ്ഞു
” ഓ… നമുക്കും ഒരാളുണ്ടേ…. കാടാണോ… മൊട്ടക്കുന്നാണോ…. എന്നൊന്നും അറിയണ്ട…. മിനുങ്ങി വന്നാൽ… ഒരാചാരം പോലെ…. കുനിച്ച് നിർത്തി… മുടിക്കുത്തിൽ പിടിച്ച് തുള നോക്കി രണ്ടടി….പിന്നെ മാണ്ട് കിടക്കണം…”
മുറ തെറ്റാതെ പണ്ണാറുള്ള പാവത്താറെ രമ്യ ഓർത്തു
അന്ന് ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ…. കൺമഷി വാങ്ങാൻ എന്ന വ്യാജേന രമ്യ മുക്കിലെ ഫാൻസി സ്റ്റോറിൽ ചെല്ലുമ്പോൾ….. രമ്യയുടെ കഷ്ടകാലത്തിന് ദീപയുടെ ഭർത്താവ് അജയൻ മാത്രമേ ഉണ്ടായിരുന്നുള്ളു…. രമ്യ കടയ്ക്ക് മുന്നിൽ നിന്ന് പരുങ്ങി…
” ദീപ… ഇല്ലേ…?”
രമ്യ ചോദിച്ചു
” ഇല്ല.. അവൾ PTA മീറ്റിങ്ങിന്ന് സ്കൂളിൽ പോയി…പിന്നെ ഇങ്ങെനി വരുന്നില്ലെന്ന് പറഞ്ഞാ പോയത്…. എന്താ…?”
അജയൻ ചോദിച്ചു
” ഓ… എനിക്ക് ഒരൂട്ടം സാധനങ്ങൾ വാങ്ങാനായിരുന്നു…ഇനീപ്പം നാളെയാവട്ടെ….”
രമ്യ പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങി
