അത് കണ്ടപ്പോൾ നൂറയ്ക്കും അല്പം ആശ്വാസം തോന്നി. തന്റെ ബോസ്സ് ആണ്. കല്യാണത്തിന് കണ്ടിരുന്നതല്ലാതെ പിന്നെ യാതൊരു കോൺടാക്ട്ടും ഉണ്ടായിരുന്നില്ല. രാജൻസാറോ ശാരിക മാഡമോ മാത്രേ കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നുള്ളൂ.
കാണാൻ ഈ ലോകത്ത് ഇതുപോലൊരു മനുഷ്യൻ ഉണ്ടാവില്ലെന്ന് തോന്നിപ്പോകുന്ന പേഴ്സണാലിറ്റിയും ആറ്റിറ്റ്യൂടും ലുക്കും, പക്ഷേ വല്ലാത്തൊരു ഗൗരവ ഭാവം. ഇടപഴകാൻ ഉള്ളിലൊരു ഭയം പോലെ.! പക്ഷേ ആ പുഞ്ചിരി കണ്ടപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.
“ന്താ നൂർജഹാൻ, എന്താ പറയാനുള്ളത്.? വാഹിദ് ശാന്തമായി ചോദിച്ചു.
“ഇറങ്ങുന്നില്ലേ സാർ, സമയം ഏഴുമണിയായി. എല്ലാരും ഇറങ്ങി.” നൂറ ബഹുമാനത്തോടെ പറഞ്ഞു.
“ആറു മണിവരെയല്ലേ ഡ്യൂട്ടി ടൈം. എന്നിട്ട് ഇതുവരെ ജാസ്മിൻ പോയില്ലേ.?” അവൻ ക്ഷമാപണ സ്വരത്തിൽ ചോദിച്ചു.
“സാർ ഇവിടെ ഒറ്റക്കിരിക്കല്ലേ, സാറിന്റെ ജോലി തീരുന്നത് വരെ എന്റെ ജോലികൂടി തീർക്കാമെന്ന് കരുതി.” അവൾ മനോഹരമായി പുഞ്ചിരിച്ചു.
ചിരിക്കുമ്പോൾ നുണക്കുഴികൾ മൊട്ടിടുന്ന വിടർന്ന കവിൾതടം ഉദയമേഘം പോലെ ചുവക്കുന്നു തുടുക്കുന്നു. വട്ടമുഖത്ത് വാലിട്ടെഴുതിയ പോലെയുള്ള കരിനീല കണ്ണുകൾ. താടിയിൽ ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു ചെറിയൊരു ചാൽ. ലിപ്സ്റ്റിക്ക് ഇട്ടതാണോ അതോ സാദാരണ ചുവപ്പാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഇളം പിങ്ക് കലർന്ന ചുവപ്പ് നിറം.
അത്യാവശ്യം ഉയരവും അധികം മെലിഞ്ഞതല്ലാത്ത നിറഞ്ഞു നിൽക്കുന്ന വടിവൊത്ത ശരീരവും ഒതുങ്ങിയ മുലകളും അധികം തള്ളി നിൽക്കാത്ത മാംസംളമായ ചന്തിയും. ചന്തിയിൽ നിന്ന് വരച്ചെടുത്തത് പോലെ വളഞ്ഞു താഴേക്ക് പോകുന്ന വണ്ണമുള്ള തുടകൾ താഴേക്ക് പോകുംതോറും വണ്ണം കുറഞ്ഞു ശരീരത്തിനൊത്ത താങ്ങായി മാറുന്നു. വേഷം പിങ്ക് കലർന്ന ഓറഞ്ച് നിറത്തിലുള്ള പർദ്ദയും ഹിജാബും. ഒരു അറബ് കന്യക എങ്ങിനെ മലയാളം സംസാരിക്കുന്നു എന്ന് തോന്നിപ്പോകും.
