അതൊരു തന്ത്രമായിരുന്നു എന്ന് എനിക്ക് മനസ്സിലായി. ഇക്കയുടെ ഫോണിലേക്ക് എന്റെ നമ്പർ വാങ്ങിപ്പിക്കുക വഴി സബീനത്തയ്ക്ക്
എന്നെ ബന്ധപ്പെടാനുള്ള വഴി തുറക്കുകയായിരുന്നു അവർ.
തിയേറ്ററിലെ ആ ബോറൻ പടത്തേക്കാൾ വലിയൊരു സിനിമ മനസ്സിലിട്ട് ഞാൻ അവിടെ നിന്ന് പതുക്കെ ഇറങ്ങി. സബീനത്തയുടെ ആ നോട്ടവും ഇക്കയുടെ നിഷ്കളങ്കമായ സംസാരവും എല്ലാം കൂടി എന്റെ തലയ്ക്കുള്ളിൽ ഒരു പുതിയ ലഹരി പടർത്തിയിരുന്നു.
”ശരി ഇക്ക, ശരി സബീനത്ത… ഞാൻ ഇറങ്ങുവാ, കുറച്ച് തിരക്കുണ്ട്,” എന്ന് പറഞ്ഞ് ഒരു കൈവീശി ഞാൻ തിയേറ്ററിന് പുറത്തേക്ക് നടന്നു. പുറത്ത് മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു.
ബൈക്ക് സ്റ്റാർട്ട് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു. റോഡിലെ വെള്ളക്കെട്ടിലൂടെ ബൈക്ക് ഓടിക്കുമ്പോഴും എന്റെ മനസ്സിൽ ആ പഴയ മഴക്കാലമായിരുന്നു. സബീനത്തയുടെ വീട്ടിലെ ആ നനഞ്ഞ
അടുക്കളയും, ആദ്യമായി അവരുടെ വിരിഞ്ഞ ഉടലിൽ തൊട്ടപ്പോൾ അനുഭവിച്ച ആ വിറയലും… വർഷങ്ങൾക്കിപ്പുറം അവർ വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നിരിക്കുന്നു, അതും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത്.
വീട്ടിലെത്തിയപ്പോൾ ഉമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.
”എന്താടാ ഇത്ര നേരത്തെ? കോളേജിൽ സ്ട്രൈക്ക് ആണെന്ന് ആരോ പറഞ്ഞു കേട്ടു,” ഉമ്മ ചോദിച്ചു.
”അതെ ഉമ്മ, അതുകൊണ്ട് ഞാൻ സിനിമയ്ക്ക് പോയതാ. അവിടെ വെച്ച് നമ്മുടെ സബീനത്തയെയും ഇക്കയെയും കണ്ടു,” ഞാൻ വളരെ സാധാരണ മട്ടിൽ പറഞ്ഞു.
”സബീനത്തെയോ? അവരൊക്കെ ഇവിടെ എപ്പോൾ വന്നു? ഗൾഫിൽ നിന്ന് ഇക്ക ലീവിന് വന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ലല്ലോ,” ഉമ്മ
