മീരയുടെ കവിള് ചൂടായി. “ഉം… ഒരു വർഷമായി…”
“ആഹാ… ഒരു വർഷം എന്നാൽ ഒരുപാട് ദിവസങ്ങൾ… ഒറ്റയ്ക്ക് ബുദ്ധിമുട്ടുണ്ടോ മോളേ?” രാജൻ മതിലിനരികെ നിന്നു . കയ്യിലെ തേങ്ങ അവളുടെ നേരേ നീട്ടി. “ഇത് വെച്ചോ… പച്ച തേങ്ങ നല്ല രസമുള്ളതാ… കുടിച്ചാൽ ഉള്ളിൽ തണുപ്പ് കയറും.”
മീര കൈ നീട്ടി വാങ്ങുമ്പോൾ അയാളുടെ വിരലുകൾ അവളുടെ കൈപ്പടത്തിൽ ഒന്ന് തഴുകി. വെറും ഒരു നിമിഷം. പക്ഷേ അവളുടെ ശരീരത്തിൽ വൈദ്യുതി ഇരച്ചു കയറി.
“നന്ദി ചേട്ടാ…” അവൾ പെട്ടെന്ന് തിരിഞ്ഞു വീട്ടിലേയ്ക്ക് കയറി
രാജൻ പുഞ്ചിരിച്ചു. “മഴ കൂടിയാൽ വിളിക്ക് മോളേ… ഞാൻ വന്ന് തുണി എടുത്ത് വരാന്തയിലിട്ട് തരാം. ഒറ്റയ്ക്കല്ലേ… സഹായിക്കണ്ടേ?”
മീര ഒന്നും മിണ്ടാതെ തലയാട്ടി. അവളുടെ പാന്റി നനഞ്ഞിരുന്നു. മഴവെള്ളം കൊണ്ട് മാത്രമല്ല.
അധ്യായം 2
മൂന്ന് ദിവസം കഴിഞ്ഞ് ഒരു ഞായറാഴ്ച വൈകുന്നേരം. മഴ നിന്നിരുന്നു. മീര അടുക്കളയിൽ സുലൈമാനി ചായ ഇട്ട് വെക്കുകയാണ്. പെട്ടെന്ന് പിന്നിലൂടെ ഒരു മുട്ട്.
“മോളേ… വാതിൽ തുറന്നേ…”
രാജൻ ചേട്ടൻ. കയ്യിൽ ഒരു കപ്പളങ്ങ..
“ഇന്ന് കപ്പളത്തിൽ നിന്നും പറിച്ചതാ… നിനക്ക് ഒരു കൂട്ടം തരാം എന്ന് വെച്ചതാ.”
മീര ഒന്ന് മടിച്ചു. പക്ഷേ വാതിൽ തുറന്നു. “എന്താ ചേട്ടാ ഇങ്ങനെ…”
അയാൾ അകത്തേക്ക് കയറി. അടുക്കളയിൽ നിൽക്കുന്ന മീരയെ മുകളിൽ നിന്ന് താഴേക്ക് നോക്കി.
“നല്ല മണം… ചായയുടേതാണോ മോളുടേതാണോ?” അയാൾ തമാശയായി ചോദിച്ചു.
മീരയുടെ കവിൾ ചുവന്നു. “ചേട്ടാ… അങ്ങനെ പറയല്ലേ…”
“ഞാൻ പറഞ്ഞത് തെറ്റായോ? മണക്കുന്ന ചായയ്ക്ക് ഒരു രസമല്ലേ… പിന്നെ ചിലപ്പോൾ ചായയല്ലാത്തതിനും അതേ രസം ഉണ്ടാകും.” രാജൻ കണ്ണിറുക്കി.

Legend sagar bai thanne aano ithu …
Ithu ingine oru thudakam 🤔😐
ഏറെ വഴക്കമുള്ള വിരലുകളല്ലേ. എത്ര നാളായി ഈ വഴി കണ്ടിട്ട്. കണ്ണടച്ചും കിടിലൻ കഥ പറയാൻ മിടുക്കനായ നിങ്ങൾ മൂന്ന് പേജുള്ള ഒരു തേങ്ങയിട്ട് തന്നെ തുടങ്ങണം ഒരു നെടുങ്കൻ യാത്രയിലേക്ക് വളരാവുന്ന ഈ കഥ.
സന്ദർഭം അതിസാധാരണം. പക്ഷെ അത് ഉപയോഗപ്പെടുത്തേണ്ടത് അസാധാരണമായ വിധത്തിൽ വേണം. ഒരു കടന്നു കയറ്റത്തിൻ്റെ ഭാഷ ഉപയോറിക്കാനുള്ള ധൈര്യവും സ്വന്തന്ത്ര്യവും മീര തന്നെ ആകുമല്ലൊ അനുവദിച്ച് നൽകിയത്. ഏതായിരുന്നു ആ സന്ദർഭം.