”ഓ… അഞ്ജു!” അരവിന്ദിന്റെ ശബ്ദം പെട്ടെന്ന് മാറി. അവൻ കസേരയിലേക്ക് ഒന്ന് ചാരിയിരുന്നുകൊണ്ട് മുഖത്ത് ഒരു മാന്യത വരുത്തി. “അഞ്ജുവിന്റെ കാര്യം ഗോകുൽ എപ്പോഴും പറയാറുണ്ട്. പക്ഷേ ഇവിടെ ബാംഗ്ലൂരിൽ പഠിക്കുകയാണെന്ന് മാത്രമേ അവൻ പറഞ്ഞുള്ളൂ.” അവൻ അവളുടെ ആ ഇറുകിയ യൂണിഫോമിലേക്ക് അർത്ഥവത്തായി ഒന്ന് നോക്കി.
അഞ്ജുവിന്റെ കവിളുകൾ ചുവന്നു. “അതെ സാർ. പക്ഷേ ഒഴിവുദിവസങ്ങളിൽ ഞാനിവിടെ പാർട്ട് ടൈം ജോലിക്ക് നിൽക്കും.”
”ഇതൊക്കെ ഗോകുലിന് അറിയാമോ?” അരവിന്ദിന്റെ സ്വരത്തിൽ ഒരു കൗശലം ഒളിഞ്ഞുനിന്നിരുന്നു.
അവളുടെ മുഖം ഒന്ന് വാടി. അവൾ പതുക്കെ ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. “ഇല്ല സാർ. പക്ഷേ ബാംഗ്ലൂരിലെ ചെലവുകൾക്കൊക്കെ… സാറിന് അറിയാമല്ലോ. ഹോസ്റ്റലും ഭക്ഷണവും പുസ്തകവുമൊക്കെ… സാർ തന്ന പൈസ കൊണ്ട് ഫീസിന്റെ കാര്യം നടന്നു. പക്ഷേ ബാക്കി കാര്യങ്ങൾക്ക് ഏട്ടനെ വീണ്ടും ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ. പാവം ഏട്ടൻ അത്രയേറെ കഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാ ഇവിടെ ജോലിക്ക് നിൽക്കുന്നത്. ചെറിയൊരു പോക്കറ്റ് മണി ആകുമല്ലോ.” അവളൊന്ന് നിർത്തി.
“സാറിനെ മനസ്സിലായിട്ടും ആദ്യം അറിയാത്ത പോലെ നിന്നത് ഏട്ടൻ ഇതൊക്കെ അറിഞ്ഞാലോ എന്ന് പേടിച്ചാ. പക്ഷേ സാർ ഇന്ന് കാണിച്ച നല്ല മനസ്സിന് നേരിട്ട് കണ്ട് നന്ദി പറയാതെ പോകാനും മനസ്സ് അനുവദിച്ചില്ല.” അവൾ കൈകൾ കൂപ്പി സന്തോഷം പ്രകടിപ്പിച്ചു. “ഒത്തിരി നന്ദി സാർ. ശരിക്കും… ഈ ഉപകാരം എങ്ങനെ വീട്ടുമെന്ന് അറിയില്ല.”

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.