”അയ്യോ സാർ… അത് വേണ്ട… എനിക്ക്…”
”മറുത്തൊന്നും പറയണ്ട,” അരവിന്ദ് അവളുടെ വാക്കുകളെ മുറിച്ചു. “ഞാൻ മോളുടെ ജോലി തടസ്സപ്പെടുത്തുന്നില്ല. നീ ഇത് വേഗം തീർത്ത് വാ. ഞാൻ തൊട്ടപ്പുറത്തെ കടയിൽ കാത്തിരിക്കാം.”
അരവിന്ദിനെപ്പോലെ ഇത്രയും വലിയൊരു ബിസിനസുകാരൻ തനിക്കുവേണ്ടി അരമണിക്കൂർ കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അഞ്ജുവിന് മറുത്തൊന്നും പറയാൻ തോന്നിയില്ല. അവൾ തലയാട്ടി സമ്മതിച്ചു. അരമണിക്കൂർ കഴിഞ്ഞ് അവൾ ഷിഫ്റ്റ് തീർത്തിറങ്ങി തൊട്ടടുത്ത റെസ്റ്റോറന്റിൽ എത്തിയപ്പോഴേക്കും അരവിന്ദ് അവിടെ ഒരു മേശയിൽ ഇരിപ്പുണ്ടായിരുന്നു. .
എതിർവശത്തായി അവളിരുന്നപ്പോൾ അരവിന്ദ് ഏറെക്കാലമായി അവളെ അറിയാവുന്ന ഒരു സഹോദരനെപ്പോലെ പഠനത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ചില പൊള്ളയായ ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. അവൾ അതൊക്കെ കണ്ണ് വിടർത്തി കേട്ടിരുന്നു. ആ ഇടുങ്ങിയ റെസ്റ്റോറന്റിലെ മങ്ങിയ വെളിച്ചത്തിൽ, അഞ്ജുവിന്റെ മുഖത്തെ ആ നിഷ്കളങ്കത അരവിന്ദിന്റെ ഉള്ളിലെ കാമത്തെ ആളിപ്പടർത്തി. ഗീത ഒപ്പിച്ചുതന്ന പെണ്ണ് കൈവിട്ടുപോയെങ്കിലും, ഇതാ തന്റെ മൂക്കിന് താഴെത്തന്നെ മറ്റൊരു കിളുന്നുപൂവ് വിരിഞ്ഞുനിൽക്കുന്നു!
അവൾ ഓരോന്ന് സംസാരിക്കുമ്പോഴും അരവിന്ദിന്റെ കണ്ണുകൾ അവളുടെ ഇറുകിയ ഷർട്ടിനുള്ളിലെ മുലകളിലും, സംസാരിക്കുമ്പോൾ വിറയ്ക്കുന്ന ആ ചുവന്ന ചുണ്ടുകളിലുമായിരുന്നു. ഗോകുലിന്റെ അനിയത്തിയാണെന്ന സത്യം അവനെ കൂടുതൽ ആവേശഭരിതനാക്കി.
സംസാരിച്ചിരിക്കവേ അരവിന്ദിന്റെ വാട്സാപ്പിൽ ഒരു നോട്ടിഫിക്കേഷൻ മിന്നി. ഗീതയാണ്. ആ കോളേജ് പെണ്ണ് ‘സോറി’ പറയുന്ന വോയിസ് മെസ്സേജ് അയച്ചു തരട്ടേന്ന് ചോദിക്കുകയാണ്. “പിന്നേ… ആ പൂറിയുടെ ന്യായങ്ങൾ കേൾക്കാൻ നിൽക്കുകയല്ലേ ഞാൻ!” അവൻ അത് മൈൻഡ് ചെയ്യാതെ ഫോൺ കമിഴ്ത്തി വെച്ചു. അവന്റെ കണ്ണും മനസ്സും ഇപ്പോൾ മുന്നിലിരിക്കുന്ന ആ ഇരുനിറക്കാരി പെണ്ണിലായിരുന്നു. അഞ്ജുവിന്റെ ആദ്യത്തെ ആ പരിഭ്രമമൊക്കെ പതുക്കെ മാറിയിട്ടുണ്ട്. എങ്കിലും ഒരുതരം നാണവും അങ്കലാപ്പും അവളുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. അവിടെത്തന്നെ ഇരിക്കണോ അതോ എഴുന്നേറ്റ് പോകണോ എന്നറിയാതെ അവൾ ചുറ്റും നോക്കി പരുങ്ങി.
