“അനുപമയോട് പോലും ‘പോടി പുല്ലേ’ എന്ന് പറഞ്ഞവന്, നമ്മളെപ്പോലുള്ള പാവം തള്ളമാരോട് പുച്ഛം തോന്നുന്നത് സ്വാഭാവികം. അല്ലേടാ?” അവർ ഒന്ന് നിർത്തിയിട്ട് തുടർന്നു,
“ എനിക്ക് നത്തിന്റെ ചെവിയാണെന്നാ എല്ലാവരും പറയാറ്, നമ്മുടെ ഫ്ലാറ്റിലെ ഭിത്തികൾക്കൊന്നും അത്ര വലിയ കനമില്ലല്ലോ. അതുകൊണ്ട് ഇന്നലെ രാവിലെ നടന്ന ആ മുട്ടൻ സീനൊക്കെ ഇപ്പുറത്ത് കൃത്യമായി കേൾക്കാമായിരുന്നു.” ഗീതയുടെ വാക്കുകൾ ഒരു കത്തി കൊണ്ട് നെഞ്ചിൽ വരയുന്നത് പോലെ അവന് തോന്നി.
“ അവളുടെ ആ സങ്കടം പിടിച്ച ഒച്ചയും നിനക്ക് അടി പൊട്ടിയതുമെല്ലാം. ചിലതൊക്കെ മനസ്സിലാവുകയും ചെയ്തു. അവൾക്ക് നിന്നെ വേണം… നിന്നെക്കൊണ്ട് ഒരു കുഞ്ഞിനെ വേണം. പക്ഷേ അരവിന്ദ് പണ്ണിയപ്പൊ അവള് സുഖിച്ച് പോയതിന് നിനക്കങ്ങ് പൊള്ളി… നിന്റെ ആ ദേഷ്യം! അതവളോടുള്ള വെറുപ്പായിരുന്നില്ല. നിനക്കവളെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ട് തോന്നിയ നീറ്റലായിരുന്നു അത്, അല്ലേ?”
ഓരോ വാക്കും അവനെ എത്രത്തോളം തളർത്തുന്നുണ്ടെന്ന് നോക്കിക്കൊണ്ട് അവരൊന്ന് നിർത്തി.
“ നിനക്കൊരു കാര്യമറിയോ? ഈ പ്രേമം എന്ന് പറയുന്നത് കഴപ്പിന്റെ അപ്പാപ്പനാണ്. കഴപ്പ് മൂത്താൽ കളിച്ചാൽ തീരും. പക്ഷേ പ്രേമം മൂത്താൽ ചത്താലും തീരില്ല… അതുകൊണ്ട് തന്നെ മോനേ…” അവർ അവന്റെ വിറയ്ക്കുന്ന കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. “നീ ഇപ്പോൾ എന്റെ കയ്യിൽ കൃത്യമായി കുടുങ്ങിയിട്ടുണ്ട്.”
അവൻ പാടേ തകർന്നുപോയി. ഊർദ്ധശ്വാസം വലിക്കുന്നൊരു ജീവിയെപ്പോലെ, ഒരക്ഷരം പോലും മിണ്ടാനാകാതെ അവൻ തളർന്നിരുന്നു.
