നിരുപമ 5 [Manjusha Manoj] 155

​അവൾ അമ്മയെ അടിമുടി ഒന്ന് നോക്കി. നിരുപമയുടെ മുഖത്തെ തിളക്കവും, മാറാത്ത ക്ഷീണവും ലെച്ചു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ലെച്ചു: “ടൂർ ഒക്കെ എങ്ങനെയുണ്ടായിരുന്നു? അടിച്ചു പൊളിച്ചോ?”

​നിരുപമ: “ആ… കുഴപ്പമില്ലായിരുന്നു. ഓഫീസ് സ്റ്റാഫ് എല്ലാവരും ഉണ്ടായിരുന്നല്ലോ… നല്ല രസമായിരുന്നു.”

​നിരുപമ ബാഗ് താഴെ വെച്ച് വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞു. അപ്പോഴാണ് ലെച്ചുവിന്റെ ചോദ്യം ഒരു അമ്പ് പോലെ വന്നത്.

​ലെച്ചു: “അമ്മയുടെ ഓഫീസ് ടൂറിൽ ജിത്തുവും വന്നിരുന്നോ?”
​ആ ചോദ്യം കേട്ടതും നിരുപമ ശരിക്കും ഞെട്ടിത്തരിച്ചു. അവൾ തിരിഞ്ഞ് മകളെ നോക്കി. ലെച്ചുവിന്റെ മുഖത്ത് പുച്ഛവും ദേഷ്യവും കലർന്ന ഒരു ചിരി.

​നിരുപമ (വിറയ്ക്കുന്ന ശബ്ദത്തിൽ): “നീ… നീ എന്താ ഈ പറയുന്നേ? ജിത്തുവിനെന്താ എന്റെ ഓഫീസ് ടൂറിൽ കാര്യം? അവന് ക്ലാസ്സില്ലേ?”

​ലെച്ചു (രൂക്ഷമായി): “അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്. അമ്മ ടൂർ പോയ അന്ന് മുതൽ ജിത്തുവും ക്ലാസ്സിൽ വന്നിട്ടില്ല. അമ്മ പോയ അതേ ദിവസം അവനും മുങ്ങുന്നു. ഇത് യാദൃശ്ചികമാണോ അമ്മേ?”

​നിരുപമയ്ക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു. തൊണ്ട വരണ്ടു പോയി.
നിരുപമ: “അവന്… അവന് പനിയാണെന്ന് അവൻ പറയുന്നുണ്ടായിരുന്നു… അതാകും വരാത്തത്. അല്ലാതെ എന്റെ കൂടെ… നീ ആവശ്യമില്ലാത്തത് ചിന്തിക്കല്ലേ ലെച്ചു…”
​ലെച്ചു: “ഓഹോ… പനിയാണല്ലേ… ശരി.”

​ലെച്ചു പിന്നെ ഒന്നും ചോദിച്ചില്ല. പക്ഷെ ആ ‘ശരി’ എന്ന വാക്കിൽ ഒരു ഭീഷണിയുണ്ടായിരുന്നു. നിരുപമ വേഗത്തിൽ ബാഗുമായി ബെഡ്റൂമിലേക്ക് ഓടി. വാതിലടച്ച് അവൾ കിതച്ചു.

The Author

8 Comments

Add a Comment
  1. Ini part ille avasanicho

  2. ഓരോ കളികളും കുറച്ചുകൂടി വിശദമായി എഴുതുകയാണെങ്കിൽ നല്ലതായിരിക്കും മാത്രമല്ല സംസാരങ്ങൾ കുറച്ചും കൂടെ വൾഗർ ആകുകയാണെങ്കിൽ കുറച്ചും കൂടി രസകരമാക്കും

  3. ഒരു കളികളും കുറച്ചുകൂടി വിശദമായി എഴുതുകയാണെങ്കിൽ നല്ലതായിരിക്കും. മൊത്തമല കുറച്ചു സംസാരങ്ങളും അതേ കൂടുതൽ രസകരമാക്കും

  4. അടിപൊളി ആയി.. നല്ല പോലെ ആസ്വദിക്കട്ടെ

  5. ലച്ചു, ആയി ഒരു കളി ഉണ്ടക്കോ

  6. ❤️❤️adipoli porate

  7. സാവിത്രി

    ഇത്രേ ഉള്ളൂ. ഇതിലപ്പുറം ഒന്നും വരാനില്ല. കേരളത്തിലല്ലായിരുന്നു എങ്കിൽ നാട്ടിൻപുറത്തെ നാട്ടുക്കൂട്ടം അവരെ അവരുടെ പ്രാകൃത ശിക്ഷകൾക്ക് വിധേയരാക്കി നാട്ടിൽ നിന്നുതന്നെ ആട്ടിയോടിച്ചേനെ.

    നാണക്കേടെന്ന് നാം തന്നെ കരുതിയാൽ പിന്നെ പിടിച്ചു നില്ക്കാൻ പാടാണ്. ഇവിടെ അവൻ തെമ്മാടിയായത് കൊണ്ടുതന്നെയാണ് അവളെ വളച്ചത്. എന്നാൽ പ്രണയം അവരെ അടിമുടി മാറ്റി. വിമോചിതയായ സ്‌ത്രീയാണിന്നവൾ. സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകൾ ഇന്നും വിധിയെ പഴിച്ച് അടുക്കളകളിൽ ചടഞ്ഞ് കൂടുന്നു. ഒരിക്കലും പൂവണിയാത്ത മോഹങ്ങളുമായി മരിച്ചു ജീവിക്കുന്നു. അതേ സമയം സ്വന്തം മക്കളെയും ഇത്തരമൊരു ജീവിതത്തിനു തന്നെ തയ്യാറെടുപ്പിക്കുന്നു. എന്തൊരു ഐറണി അല്ലേ.

    ന്നൊംതരം എഴുത്ത്.

Leave a Reply

Your email address will not be published. Required fields are marked *